+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈന കൈയേറിയെന്നോ..‍? പെന്‍റഗണ്‍ റിപ്പോർട്ടിനെ നിസാരവത്കരിച്ച് ഇന്ത്യ

ന്യൂഡൽഹി: അരുണാചൽപ്രദേശിലെ നിയന്ത്രണരേഖയിൽ ഉൾപ്പെടെ ചൈന ഗ്രാമം നിർമിച്ചെന്ന പെന്‍റഗണ്‍ റിപ്പോർട്ടിനെ നിസാരവത്കരിച്ച് ഇന്ത്യയുടെ സുരക്ഷാവൃത്തങ്ങൾ.
ചൈന കൈയേറിയെന്നോ..‍? പെന്‍റഗണ്‍ റിപ്പോർട്ടിനെ നിസാരവത്കരിച്ച് ഇന്ത്യ
ന്യൂഡൽഹി: അരുണാചൽപ്രദേശിലെ നിയന്ത്രണരേഖയിൽ ഉൾപ്പെടെ ചൈന ഗ്രാമം നിർമിച്ചെന്ന പെന്‍റഗണ്‍ റിപ്പോർട്ടിനെ നിസാരവത്കരിച്ച് ഇന്ത്യയുടെ സുരക്ഷാവൃത്തങ്ങൾ.

ആറു പതിറ്റാണ്ടായി ചൈനയുടെ നിയന്ത്രണത്തിലുള്ളതാണ് അപ്പർ സുബാൻസിരി ജില്ലയിലെ ഈ മേഖലയെന്നും 1959ൽ പീപ്പിൾസ് ലിബറേഷൻ ആർമി ആസാം റൈഫിൾസ് പോസ്റ്റ് കീഴക്കി നിയന്ത്രണം പിടിച്ച ഇടത്താണ് ചൈന ഗ്രാമം നിർമിച്ചതെന്നും വൃത്തങ്ങൾ അറിയിച്ചു.

ടിബറ്റൻ സ്വയംഭരണാധികാര മേഖലയും അരുണാചൽപ്രദേശിന്‍റെ ഭാഗങ്ങളും കേന്ദ്രീകരിച്ച് ചൈന 100 വീടുകൾ ഉൾപ്പെടുന്ന സിവിലിയൻ ഗ്രാമം നിർമിച്ചതായാണ് യുഎസ് പ്രതിരോധമന്ത്രാലയം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
More in Latest News :