+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുപിയിൽ തടവുകാരൻ മരിച്ചത് വെടിയേറ്റെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഫറൂഖാബാദ്: ജില്ലാ ജയിലിൽ പോലീസുകാരും തടവുകാരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ജയിൻപു
യുപിയിൽ തടവുകാരൻ മരിച്ചത് വെടിയേറ്റെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഫറൂഖാബാദ്: ജില്ലാ ജയിലിൽ പോലീസുകാരും തടവുകാരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ജയിൻപുർ സ്വദേശി ശിവം കൊല്ലപ്പെട്ടതു വെടിയേറ്റെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശിവത്തിനു ദേഹാസ്വാസ്ഥ്യം ഉണ്ടായതിനുപിന്നാലെ ആശുപത്രിയിലേക്കുപോകുംവഴി മരണം സംഭവിച്ചെന്നായിരുന്നു പോലീസ് ഭാഷ്യം. അതേസമയം, തനിക്കു വെടിയേറ്റതായി ശിവം വിളിച്ചുപറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ശിവത്തിന്‍റെ തലയിലാണു വെടിയേറ്റതെന്നു ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ്കുമാർ സിംഗ് പറഞ്ഞു. ഡെങ്കിപ്പനി ബാധയെത്തുടർന്ന് സഫായി മെഡിക്കൽ കോളജിൽ തടവുകാരിലൊരാൾ മരിക്കാനിടയായ സംഭവത്തിനു പിന്നാലെയാണ് ഞായറാഴ്ച ജയിലിൽ സംഘർഷാവസ്ഥയുണ്ടായത്. സംഘർഷത്തിൽ 30 പോലീസുകാർക്കു പരിക്കേറ്റിരുന്നു. കൊല്ലപ്പെട്ട ശിവം ഉൾപ്പെടെ 27 തടവുകാർക്കെതിരേ പോലീസ് അതിക്രമത്തിനു കേസെടുത്തിട്ടുണ്ട്.
More in Latest News :