അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ പാക്കിസ്ഥാന് പ്രകോപനമില്ലാതെ വെടിവച്ചതായി റിപ്പോര്‍ട്ട്. ദ്വാരകയ്ക്ക് സമീപം ഓഖയില്‍ നിന്നും കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം.
ബോട്ടിൽ ഏഴ് പേരാണുണ്ടായിരുന്നത്. ഇതിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നും ബാക്കിയുള്ളവരെ പാക്കിസ്ഥാൻ തടവിൽ വച്ചുവെന്നും സൂചനയുണ്ട്. ജല്‍പാരി എന്ന ബോട്ടിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. കൂടൂതൽ വിവരങ്ങൾ ലഭ്യമല്ല.
ബോട്ടിൽ ഏഴ് പേരാണുണ്ടായിരുന്നത്. ഇതിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നും ബാക്കിയുള്ളവരെ പാക്കിസ്ഥാൻ തടവിൽ വച്ചുവെന്നും സൂചനയുണ്ട്. ജല്‍പാരി എന്ന ബോട്ടിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. കൂടൂതൽ വിവരങ്ങൾ ലഭ്യമല്ല.