+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്ട് കഞ്ചാവ് പിടികൂടി; രണ്ടു പേർ കസ്റ്റഡിയിൽ

പാലക്കാട്: വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറില്‍ നിന്നും നാല് ചാക്ക് കഞ്ചാവ് പിടികൂടി. പാലക്കാട് കഞ്ചിക്കോട്ടാണ് സംഭവം.മഞ്ചേരി സ്വദേശികളായ രാജേഷ്,
പാലക്കാട്ട് കഞ്ചാവ് പിടികൂടി; രണ്ടു പേർ കസ്റ്റഡിയിൽ
പാലക്കാട്: വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറില്‍ നിന്നും നാല് ചാക്ക് കഞ്ചാവ് പിടികൂടി. പാലക്കാട് കഞ്ചിക്കോട്ടാണ് സംഭവം.

മഞ്ചേരി സ്വദേശികളായ രാജേഷ്, ശിഹാബ് എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ കാര്‍ നിര്‍ത്താതെ പോയത്.

അമിത വേഗതയില്‍ പോയ കാര്‍ ബൈക്കിലും ടാങ്കര്‍ ലോറിയിലുമിടിച്ചു. ടയര്‍ പോട്ടിയതോടെയാണ് കാര്‍ നിന്നത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ ഉടന്‍ തന്നെ പ്രതികളെ എക്‌സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഏകദേശം നൂറ് കിലോയോളം കഞ്ചാവ് ഇവരില്‍ നിന്നും പിടികൂടിയെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
More in Latest News :