+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ധന നികുതി കുറയ്ക്കേണ്ടന്ന് സിപിഎം; സാഹചര്യം വിശദീകരിക്കാൻ ധനമന്ത്രിക്ക് ചുമതല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കേണ്ടന്ന് സിപിഎം. ഇന്ന് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കാര്യങ്ങൾ ജനങ്ങളെ ബോധ
ഇന്ധന നികുതി കുറയ്ക്കേണ്ടന്ന് സിപിഎം; സാഹചര്യം വിശദീകരിക്കാൻ ധനമന്ത്രിക്ക് ചുമതല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കേണ്ടന്ന് സിപിഎം. ഇന്ന് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സാഹചര്യം വിശദീകരിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ ചുമതലപ്പെടുത്തിയെന്നും സിപിഎം സംസ്ഥാന കമ്മിറ്റി യോഗം അറിയിച്ചു.

കേന്ദ്രം കുറച്ച ഇന്ധന നികുതി തുച്ഛമായ തുകമാത്രമാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് കുറയ്ക്കാനാകില്ലെന്നുമാണ് ധനമന്ത്രി ഈ വിഷയത്തിൽ പ്രതികരിച്ചത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്. കേരളത്തിലും ഇതേസാഹചര്യമാണ് നിലനിൽക്കുന്നത്. ഇന്ധന നികുതി കുറച്ചാൽ സംസ്ഥാനത്തിന് കടുത്ത വരുമാന നഷ്ടമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖം മിനുക്കല്‍ നടപടി മാത്രമാണ് കേന്ദ്രം ചെയ്യുന്നത്. പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് പൈസ കൊടുക്കുന്ന പോലെയാണ് കേന്ദ്രത്തിന്‍റെ നടപടിയെന്നും ബാലഗോപാല്‍ പരിഹസിച്ചു.
More in Latest News :