ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് സീ വോട്ടർ സർവേ ഫലം. 403 സീറ്റുകളില്‍ ബിജെപിക്ക് 259 മുതൽ 269 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. സമാജ് വാദി പാര്‍ട്ടിക്ക് 107 മുതല്‍ 119 വരെ സീറ്റ് ലഭിക്കും.
ബിഎസ്പിക്ക് 12 മുതല്‍ 16 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. നേതാക്കളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 40 ശതമാനം ജനപിന്തുണയുള്ളതായി സര്‍വേ പറയുന്നു. അഖിലേഷ് യാദവിന് 27 ശതമാനം പിന്തുണയാണ് ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തില്‍ 70 ശതമാനം പേര് തൃപ്തി രേഖപ്പെടുത്തിയതായും സര്‍വേ പറയുന്നു.
ബിഎസ്പിക്ക് 12 മുതല്‍ 16 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. നേതാക്കളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 40 ശതമാനം ജനപിന്തുണയുള്ളതായി സര്‍വേ പറയുന്നു. അഖിലേഷ് യാദവിന് 27 ശതമാനം പിന്തുണയാണ് ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തില്‍ 70 ശതമാനം പേര് തൃപ്തി രേഖപ്പെടുത്തിയതായും സര്‍വേ പറയുന്നു.