ഗുണ്ടൂർ: ആന്ധ്രാപ്രദേശില്‍ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ യുവാവ് പിതൃസഹോദരിയെയും മകളെയും കൊലപ്പെടുത്തി. ഗുണ്ടൂരിലെ സട്ടേനപ്പള്ളി ടൗണിലാണ് സംഭവം.
പത്മാവതി(55), പ്രത്യുഷ(30) എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്രീനിവാസ റാവു എന്നയാളാണ് ഇവരെ കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ശ്രീനിവാസ റാവുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പത്മാവതി(55), പ്രത്യുഷ(30) എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്രീനിവാസ റാവു എന്നയാളാണ് ഇവരെ കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ശ്രീനിവാസ റാവുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.