സതാംപ്ടണ്: ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് 139 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 170 റണ്‍സിന് അവസാനിച്ചു.
അവസാന ദിവസത്തെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വിനയായത്. 41 റണ്‍സ് നേടിയ ഋഷഭ് പന്ത് മാത്രമാണ് പൊരുതി നിന്നത്. 64/2 എന്ന സ്കോറിംഗ് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ അവസാന എട്ട് വിക്കറ്റുകൾ 106 റണ്‍സിനാണ് നഷ്ടമായത്.
ന്യൂസിലൻഡിനായി ടിം സൗത്തി നാലും ട്രെന്റ് ബോൾട്ട് മൂന്നും വിക്കറ്റ് നേടി.
അവസാന ദിവസത്തെ മോശം ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വിനയായത്. 41 റണ്‍സ് നേടിയ ഋഷഭ് പന്ത് മാത്രമാണ് പൊരുതി നിന്നത്. 64/2 എന്ന സ്കോറിംഗ് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ അവസാന എട്ട് വിക്കറ്റുകൾ 106 റണ്‍സിനാണ് നഷ്ടമായത്.
ന്യൂസിലൻഡിനായി ടിം സൗത്തി നാലും ട്രെന്റ് ബോൾട്ട് മൂന്നും വിക്കറ്റ് നേടി.