+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"തന്‍റെ പ്രൈവറ്റ് സെക്രട്ടറി സിപിഎമ്മുകാരനല്ല': വിശദീകരണവുമായി വി.ഡി. സതീശൻ

തിരുവനന്തപുരം: തന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്‍റ് കമീഷണർ കെ. അനിൽകുമാർ സിപിഎമ്മുകാരനാണ് എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചി
തിരുവനന്തപുരം: തന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്‍റ് കമീഷണർ കെ. അനിൽകുമാർ സിപിഎമ്മുകാരനാണ് എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് തെറ്റാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

തന്‍റെ സ്ഥാനലബ്ധിയില്‍ അസ്വസ്ഥതയുള്ളവരാണ് ഈ പ്രചരണത്തിന് പിന്നിലെന്ന് സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. നിയമവിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നോടൊപ്പം സജീവമായി പ്രവര്‍ത്തിച്ച കെഎസ്‌യുക്കാരനായിരുന്നു അനില്‍കുമാറെന്നാണ് സതീശന്‍റെ വിശദീകരണം.

എ.കെ. ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ അഡ്മിനിസ്‌ടേറ്ററായിരുന്നു അനില്‍കുമാറെന്നും സതീശന്‍ വ്യക്തമാക്കി.
More in Latest News :