+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തപാൽ വോട്ടുകളിൽ എൽഡിഎഫ് മുന്നേറ്റം; നേമത്ത് കുമ്മനം

തിരുവന്തപുരം: വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ലീഡ് നിലയിൽ എൽഡിഎഫ് മുന്നേറ്റം. 50 സീറ്റുകളിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുമ്പോൾ 43 സീറ്റിൽ
തപാൽ വോട്ടുകളിൽ എൽഡിഎഫ് മുന്നേറ്റം; നേമത്ത് കുമ്മനം
തിരുവന്തപുരം: വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ലീഡ് നിലയിൽ എൽഡിഎഫ് മുന്നേറ്റം. 50 സീറ്റുകളിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുമ്പോൾ 43 സീറ്റിൽ യുഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് മുന്നിട്ട് നിൽക്കുന്നത്.

തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയിരിക്കുന്നത്. നേമത്ത് കുമ്മനം രാജശേഖരനാണ് ലീഡ് ചെയ്യുന്ന എൻഡിഎ സ്ഥാനാർഥി. മാറി മറിഞ്ഞാണ് നേമത്തെ ലീഡ് നില. ഒരുവേള എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി ലീഡ് ചെയ്തെങ്കിലും പിന്നീട് മാറിമറിഞ്ഞു.

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ലീഡ് ചെയ്യുകയാണ്. എല്ലാ കണ്ണുകളും ഉറ്റുനോക്കുന്ന പാലായിൽ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണിയും മുന്നിട്ടാണ് നിൽക്കുന്നത്.
More in Latest News :