+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗൗരിയമ്മയുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.ആർ ഗൗരിയമ്മയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഗൗരിയമ്മ തീവ്ര പരി
ഗൗരിയമ്മയുടെ നില ഗുരുതരം
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.ആർ ഗൗരിയമ്മയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഗൗരിയമ്മ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോൾ ഡോക്ടർമാരുടെ പരിശ്രമം.

പനിയും ശ്വാസംമുട്ടലും കാരണം കഴിഞ്ഞ ദിവസമാണ് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആലപ്പുഴയിലെ വീട്ടിൽ വിശ്ര മത്തിലായിരുന്ന ഗൗരിയമ്മ ആഴ്ചകൾക്ക് മുൻപാണ് വഴുതക്കാടുള്ള സഹോദരീപുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്.
More in Latest News :