ഭൂവനേശ്വർ: പോലീസ് കസ്റ്റഡിയിലെടുത്ത വാഹനത്തിനുള്ളില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി. ഒഡീഷയിലെ ഭൂവനേശ്വറിലാണ് ഏറെ ഞെട്ടലുണ്ടാക്കിയ സംഭവം.
കഞ്ചാവ് കടത്തു കേസുമായി ബന്ധപ്പെട്ടാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബെഹ്രാംപുര്‍ പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഭൂവനേശ്വറിലെ ജന്ലാ ഔട്ട്പോസ്റ്റിലാണ് കാര്‍ സൂക്ഷിച്ചിരുന്നത്.
അടുത്തിടെ വാഹനം ഇവിടെനിന്നും മാറ്റുന്നതിനിടെയാണ് വാഹനത്തിനുള്ളില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് ഭൂവന്വേശ്വര്‍ എയിംസില്‍ നടത്തിയ പരിശോധനയില്‍ 45 വയസുള്ള സ്ത്രീയുടേതാണ് അസ്ഥികൂടമെന്ന് കണ്ടെത്തി. ടൂബര്‍ക്കുലോസിസ് ബാധിച്ചാണ് ഇവര്‍ മരിച്ചത്.
കഴിഞ്ഞ മാസമാണ് അസ്ഥികൂടം കണ്ടെത്തിയത്. എന്നാല്‍ അടുത്തിടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഔട്ട്പോസ്റ്റിലെ അസിസ്റ്റന്റ് സബ് ഇന്‍സപെക്ടറെ സസ്പെന്‍ഡ് ചെയ്തു.
കഞ്ചാവ് കടത്തു കേസുമായി ബന്ധപ്പെട്ടാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബെഹ്രാംപുര്‍ പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഭൂവനേശ്വറിലെ ജന്ലാ ഔട്ട്പോസ്റ്റിലാണ് കാര്‍ സൂക്ഷിച്ചിരുന്നത്.
അടുത്തിടെ വാഹനം ഇവിടെനിന്നും മാറ്റുന്നതിനിടെയാണ് വാഹനത്തിനുള്ളില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് ഭൂവന്വേശ്വര്‍ എയിംസില്‍ നടത്തിയ പരിശോധനയില്‍ 45 വയസുള്ള സ്ത്രീയുടേതാണ് അസ്ഥികൂടമെന്ന് കണ്ടെത്തി. ടൂബര്‍ക്കുലോസിസ് ബാധിച്ചാണ് ഇവര്‍ മരിച്ചത്.
കഴിഞ്ഞ മാസമാണ് അസ്ഥികൂടം കണ്ടെത്തിയത്. എന്നാല്‍ അടുത്തിടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഔട്ട്പോസ്റ്റിലെ അസിസ്റ്റന്റ് സബ് ഇന്‍സപെക്ടറെ സസ്പെന്‍ഡ് ചെയ്തു.