തിരുവനന്തപുരം: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ.
2018ലെ സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമൊക്കെ തനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി. അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.
ഇതൊന്നും ഇപ്പോൾ ജനങ്ങളുടെ മനസിൽ ഇല്ലെന്നാണ് കരുതുന്നത്. വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം സിപിഎം സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് ശബരിമല വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയെന്ന തുറന്നു പറച്ചിലുമായി കടകംപള്ളി രംഗത്തെത്തിയിരിക്കുന്നത്.
2018ലെ സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമൊക്കെ തനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി. അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.
ഇതൊന്നും ഇപ്പോൾ ജനങ്ങളുടെ മനസിൽ ഇല്ലെന്നാണ് കരുതുന്നത്. വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം സിപിഎം സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് ശബരിമല വിഷയത്തിൽ സർക്കാരിന് തെറ്റുപറ്റിയെന്ന തുറന്നു പറച്ചിലുമായി കടകംപള്ളി രംഗത്തെത്തിയിരിക്കുന്നത്.