ലക്നോ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയില്‍ കൊടുംകുറ്റവാളികളെ പോലീസ് എൻകൗണ്ടറിലൂടെ വെടിവച്ചു കൊന്നു. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് രണ്ടുപേരെ വധിച്ചത്.
വകീല്‍ പാണ്ഡെ, എച്ച്.എസ്. അംജാദ് എന്നിവരെയാണ് ബുധനാഴ്ച രാത്രി നടന്ന എന്‍കൗണ്ടറിലൂടെ വധിച്ചത്. ഡെപ്യൂട്ടി ജയിലര്‍ അനില്‍ കുമാര്‍ ത്യാഗിയുടെ കൊലപാതകവുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ട രണ്ടുപേരും.
കൊടുംകുറ്റവാളിയായ മുന്ന ബംജ്റംഗിയുടെയും ഷാര്‍പ്പ് ഷൂട്ടര്‍ ദിലീപ് മിശ്രയുടെയും സംഘാങ്ങളാണ് ഇരുവരും. യുപിയിലെ ബദോഹി ജില്ലയില്‍ നിന്നുള്ളവരാണ് ഇവര്‍. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.
വകീല്‍ പാണ്ഡെ, എച്ച്.എസ്. അംജാദ് എന്നിവരെയാണ് ബുധനാഴ്ച രാത്രി നടന്ന എന്‍കൗണ്ടറിലൂടെ വധിച്ചത്. ഡെപ്യൂട്ടി ജയിലര്‍ അനില്‍ കുമാര്‍ ത്യാഗിയുടെ കൊലപാതകവുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ട രണ്ടുപേരും.
കൊടുംകുറ്റവാളിയായ മുന്ന ബംജ്റംഗിയുടെയും ഷാര്‍പ്പ് ഷൂട്ടര്‍ ദിലീപ് മിശ്രയുടെയും സംഘാങ്ങളാണ് ഇരുവരും. യുപിയിലെ ബദോഹി ജില്ലയില്‍ നിന്നുള്ളവരാണ് ഇവര്‍. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.