+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി.വി.രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം

കോഴിക്കോട്: കോഴിക്കോട് സിജെഎം കോടതി റിമാൻഡ് ചെയ്ത എംഎൽഎ ടി.വി രാജേഷിനും ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ. മുഹമ്മദ് റിയാസിനും ജാമ്യം. എയർ ഇന്ത്യ ഓഫീസിലേക്ക് മാ
ടി.വി.രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം
കോഴിക്കോട്: കോഴിക്കോട് സിജെഎം കോടതി റിമാൻഡ് ചെയ്ത എംഎൽഎ ടി.വി രാജേഷിനും ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ. മുഹമ്മദ് റിയാസിനും ജാമ്യം. എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ച് നടത്തി പൊതുമുതൽ നശിപ്പിച്ചുവെന്ന കേസിലാണ് രണ്ട് പേർക്കും ജാമ്യം അനുവദിച്ചത്.

രണ്ട് ആൾ ജാമ്യത്തിലും വിചാരണ വേളയിൽ മുടങ്ങാതെ കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് കോഴിക്കോട് കോടതി ജാമ്യം നൽകിയത്.

വിമാനസർവീസുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് 2016-ൽ കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. മാര്‍ച്ചിന് നേതൃത്വം നൽകിയ, അന്നത്തെ ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്, ടി.വി. രാജേഷ്, കെ.കെ.ദിനേശൻ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസിലാണ് കോടതി പ്രതികളെ റിമാൻഡ് ചെയ്തത്.
More in Latest News :