+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർഷക സമരം: ഒന്‍പതാംവട്ട ചർച്ചയും പരാജയം

ന്യൂഡൽഹി: കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ഒൻപതാം വട്ട ചർച്ചയും പരാജയം.
കർഷക സമരം: ഒന്‍പതാംവട്ട ചർച്ചയും പരാജയം
ന്യൂഡൽഹി: കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ഒൻപതാം വട്ട ചർച്ചയും പരാജയം. അടുത്ത ചർച്ച ജനുവരി 19ന് നടക്കും.

നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കണമെന്ന് കർഷകരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ നിയമം പിൻവലിച്ച് സമിതിയുണ്ടാക്കണമെന്നായിരുന്നു കർഷകസംഘടനകളുടെ നിലപാട്.

കർഷക സമരത്തിൽ ഇടപെടാൻ വിദഗ്ധ സമിതിയെ സുപ്രീംകോടതി നിയമിച്ച ശേഷം നടക്കുന്ന ആദ്യ ചർച്ചയാണ് ഇന്ന് നടന്നത്.
More in Latest News :