വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുറത്താക്കാനുള്ള പ്രമേയം പാസാക്കി ജനപ്രതിനിധി സഭ. അമേരിക്കൻ ഭരണഘടനയുടെ 25-ാം ഭേദഗതിയനുസരിച്ചാണ് പ്രമേയം കൊണ്ടുവന്നത്.
അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം, ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു.
യുഎസിന്റെ ചരിത്രത്തിൽ രണ്ടുവട്ടം ഇംപീച്ച്മെന്റിനു വിധേയനാകുന്ന ആദ്യ പ്രസിഡന്റ് കൂടിയാണ് ഡോണൾഡ് ട്രംപ്.
അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം, ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു.
യുഎസിന്റെ ചരിത്രത്തിൽ രണ്ടുവട്ടം ഇംപീച്ച്മെന്റിനു വിധേയനാകുന്ന ആദ്യ പ്രസിഡന്റ് കൂടിയാണ് ഡോണൾഡ് ട്രംപ്.