+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളയാത്ര നടത്താനൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരള യാത്ര നടത്താൻ ഒരുങ്ങി യുഡിഎഫ്. ഫെബ്രുവരി ഒന്ന് മുതൽ 22 വരെ കാസർഗോഡ് മുതൽ തിരുവന
കേരളയാത്ര നടത്താനൊരുങ്ങി യുഡിഎഫ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരള യാത്ര നടത്താൻ ഒരുങ്ങി യുഡിഎഫ്. ഫെബ്രുവരി ഒന്ന് മുതൽ 22 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള യാത്ര. വി.ഡി. സതീശൻ ആയിരിക്കും ജാഥ കൺവീനർ. തിരുവനന്തപുരത്ത് ചേർന്ന മുന്നണി യോഗത്തിന്‍റേതാണ് തീരുമാനം.

പി.സി. ജോർജിന്‍റെ മുന്നണി പ്രവേശനവും യുഡിഎഫ് യോഗം ചർച്ച ചെയ്തില്ല. ജോർജിനെ മുന്നണിയിലെടുക്കുന്നതിനോട് പി.ജെ. ജോസഫ് വിഭാഗത്തിന് എതിർപ്പാണ് ഉള്ളത്. ജോർജിനെ സ്വതന്ത്രനായി മത്സരിപ്പിക്കാം എന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്.

മത വിഭാഗങ്ങളുടെയും സാമുദായിക നേതാക്കളുടെയും ആശങ്ക പരിഹരിക്കും. അതിനായി ക്രമീകരണം ഉണ്ടാക്കും. സീറ്റ് വിഭജന ചർച്ച ഉടൻ തുടങ്ങും. ഭരണ തുടർച്ച ഉണ്ടാകില്ലെന്നും യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
More in Latest News :