തിരുവനന്തപുരം: അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസറെ കസ്റ്റംസ് മർദിച്ചതായി ഡിജിപിക്കു പരാതി. ഇടതുസംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണു കസ്റ്റംസിനെതിരേ പരാതി നൽകിയത്.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിച്ചപ്പോൾ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്. ഹരികൃഷ്ണനെ മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണു ഡിജിപിക്കു നൽകിയ പരാതിയിൽ പറയുന്നത്.
കൂടുതൽ പ്രതികാരനടപടികളുമായി മുന്നോട്ടുപോകുകയാണെങ്കിൽ പരസ്യമായി തന്നെ പ്രതികരിക്കുമെന്നും സംഘടന പറയുന്നു.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിച്ചപ്പോൾ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്. ഹരികൃഷ്ണനെ മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണു ഡിജിപിക്കു നൽകിയ പരാതിയിൽ പറയുന്നത്.
കൂടുതൽ പ്രതികാരനടപടികളുമായി മുന്നോട്ടുപോകുകയാണെങ്കിൽ പരസ്യമായി തന്നെ പ്രതികരിക്കുമെന്നും സംഘടന പറയുന്നു.