+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ

കൊല്ലം: കൊല്ലത്തു നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കല്ലുവാതുക്കൽ നടയ്ക്കലിനു സമീപമാണു രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കരിയിലക്കൂട്ടത്തി
രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ
കൊല്ലം: കൊല്ലത്തു നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കല്ലുവാതുക്കൽ നടയ്ക്കലിനു സമീപമാണു രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കരിയിലക്കൂട്ടത്തിനിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ഉൗഴായിക്കോട് ക്ഷേത്രത്തിനു സമീപമുള്ള മഠത്തിൽകുന്നിലെ ഒരു വീടിനു പിന്നിലെ പറന്പിൽനിന്നാണു കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന്‍റെ കരച്ചിൽ കേട്ടു വീട്ടുടമ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി കുട്ടിയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.

മൂന്നു കിലോ തൂക്കമുള്ള ആണ്‍ക്കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
More in Latest News :