+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം.സി. കമറുദ്ദീന് മൂന്ന് കേസുകളിൽ ജാമ്യം

കൊച്ചി: ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്‌ലീം ലീഗ് എംഎൽഎ എം.സി. കമറുദ്ദീന് ജാമ്യം. കർശന ഉപാധികളോടെ മൂന്ന് കേസുകളിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം.സി. കമറുദ്ദീന് മൂന്ന് കേസുകളിൽ ജാമ്യം
കൊച്ചി: ജ്വല്ലറി തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്‌ലീം ലീഗ് എംഎൽഎ എം.സി. കമറുദ്ദീന് ജാമ്യം. കർശന ഉപാധികളോടെ മൂന്ന് കേസുകളിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കമറുദ്ദീന്‍റെ ആരോഗ്യവും മറ്റ് കേസുകളിൽ പ്രതിയല്ലെന്നതും പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

കേസ് നിലനില്‍ക്കുന്ന പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ല, സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നതടക്കമുള്ളതാണ് ഉപാധികളോടുകൂടിയാണ് ജാമ്യം അനുവദിച്ചത്.

ഇയാൾക്കെതിരെ മറ്റ് കേസുകൾ ഉള്ളതിനാൽ പുറത്തിറങ്ങാൻ സാധിക്കില്ല.
More in Latest News :