+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി.എം. രവീന്ദ്രന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കെ. സുരേന്ദ്രൻ

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഡല്‍ഹിയില്‍ വ
സി.എം. രവീന്ദ്രന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കെ. സുരേന്ദ്രൻ
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഡല്‍ഹിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. രവീന്ദ്രന്‍റെ ജീവന്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്‍റെയും പൊതുസമൂഹത്തിന്‍റെയും ബാധ്യതയാണ്.

ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. ഈ വസ്തുകളെല്ലാം അറിയുന്നവരാണ് സി.എം. രവീന്ദ്രനും പുത്തലത്ത് ദിനേശനും. അതില്‍ ഒരാളെ ചോദ്യം ചെയ്യാനാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. മറ്റേയാളുടെ കാര്യവും അന്വേഷണവിധേയമാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
More in Latest News :