+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിതീഷ് തന്നെ മുഖ്യമന്ത്രി; ആദ്യ വെടിപൊട്ടിച്ച് ജെഡിയു

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡിഎ മുന്നേറ്റത്തിന് പിന്നാലെ പ്രതികരണവുമായി ജെഡിയു. സീറ്റുകൾ കൂടിയാലും കുറഞ്ഞാലും നിതീഷ് കുമാർ തന്നെയായിരിക്കും
നിതീഷ് തന്നെ മുഖ്യമന്ത്രി; ആദ്യ വെടിപൊട്ടിച്ച് ജെഡിയു
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ‌ഡിഎ മുന്നേറ്റത്തിന് പിന്നാലെ പ്രതികരണവുമായി ജെഡിയു. സീറ്റുകൾ കൂടിയാലും കുറഞ്ഞാലും നിതീഷ് കുമാർ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ബിജെപിക്കുള്ള മറുപടിയായി ജെഡിയു വക്താവ് കെ.സി. ത്യാഗി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ ചിരാഗ് പാസ്വാൻ നടത്തിയ പ്രസ്താവനകൾ ജെഡിയുവിന്‍റെ ഓരോ അണികളെയും വിഷമിപ്പിച്ചു. ബിഹാറിൽ നിതീഷിന്‍റെ നേതൃത്വത്തിനു കീഴിലാണ് എൻഡിഎ എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കെ.സി. ത്യാഗി പറഞ്ഞു.

ജെഡിയുവിനെക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്ന സാഹചര്യത്തില്‍ ബിഹാറിലെ എൻഡിഎയിൽ തർക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രിയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
More in Latest News :