സ്റ്റോക്ഹോം: വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ. ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ അമേരിക്കൻ ശാസ്ത്രജ്ഞൻമാരായ ഹാർവി ആൾട്ടർ, മൈക്കിൾ ഹൗട്ടണ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ചാൾസ് എം. റൈസ് എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരം.
പുരസ്കാരങ്ങൾ സമ്മാനിക്കുന്ന സ്വീഡിഷ് റോയൽ അക്കാദമി ഓഫ് സയൻസ് ആണ് വൈദ്യശാസ്ത്ര നോബൽ പുരസ്കാരം പ്രഖ്യാപിച്ചത്.
ലോകമെന്പാടുമുള്ള ആളുകളിൽ സിറോസിസിനും കരൾ അർബുദത്തിനും കാരണമാകുന്ന രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസിനെതിരായ പോരാട്ടത്തിൽ നിർണായക സംഭാവന നൽകിയതിയതിനാലാണ് മൂവരും നോബൽ ബഹുമതിക്ക് അർഹരായതെന്ന് ജൂറി അറിയിച്ചു.
പുരസ്കാരങ്ങൾ സമ്മാനിക്കുന്ന സ്വീഡിഷ് റോയൽ അക്കാദമി ഓഫ് സയൻസ് ആണ് വൈദ്യശാസ്ത്ര നോബൽ പുരസ്കാരം പ്രഖ്യാപിച്ചത്.
ലോകമെന്പാടുമുള്ള ആളുകളിൽ സിറോസിസിനും കരൾ അർബുദത്തിനും കാരണമാകുന്ന രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസിനെതിരായ പോരാട്ടത്തിൽ നിർണായക സംഭാവന നൽകിയതിയതിനാലാണ് മൂവരും നോബൽ ബഹുമതിക്ക് അർഹരായതെന്ന് ജൂറി അറിയിച്ചു.