ന്യൂഡൽഹി: ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആയുധം കൈവശം വയ്ക്കാനുള്ള അനുമതി ദളിതര്‍ക്ക് നല്‍കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.
രാജ്യത്തെ 20 ലക്ഷം വരുന്ന ദളിത് വിഭാഗങ്ങള്‍ക്ക് സ്വയം പ്രതിരോധം തീര്‍ക്കാന്‍ ആയുധ ലൈസന്‍സ് നല്‍കണമെന്നും തോക്കും പിസ്റ്റളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്സിഡി അനുവദിക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു.
ഭരണഘടന, ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശവും സ്വയം പ്രതിരോധിച്ച് ജീവിക്കാനുമുള്ള അവകാശം നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് ചന്ദ്രശേഖര്‍ ആസാദ് ഈ ആവശ്യം ഉന്നയിച്ചത്.
രാജ്യത്തെ 20 ലക്ഷം വരുന്ന ദളിത് വിഭാഗങ്ങള്‍ക്ക് സ്വയം പ്രതിരോധം തീര്‍ക്കാന്‍ ആയുധ ലൈസന്‍സ് നല്‍കണമെന്നും തോക്കും പിസ്റ്റളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്സിഡി അനുവദിക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു.
ഭരണഘടന, ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശവും സ്വയം പ്രതിരോധിച്ച് ജീവിക്കാനുമുള്ള അവകാശം നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹത്രാസില്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് ചന്ദ്രശേഖര്‍ ആസാദ് ഈ ആവശ്യം ഉന്നയിച്ചത്.