+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയത്ത് കോവിഡ് വ്യാപനത്തിൽ കുറവില്ല; 432 പേർ പോസിറ്റിവ്; സന്പർക്കത്തിൽ 420

കോട്ടയം: കോട്ടയം ജില്ലയിൽ പുതിയതായി ലഭിച്ച 4367 കോവിഡ് പരിശോധനാ ഫലങ്ങളിൽ 432 എണ്ണം പോസിറ്റിവ്. 420 പേരും സന്പർക്കത്തിലൂടെയാണ് രോഗികളായത്. ഇതിൽ 12 പേർ
കോട്ടയത്ത് കോവിഡ് വ്യാപനത്തിൽ കുറവില്ല; 432 പേർ പോസിറ്റിവ്; സന്പർക്കത്തിൽ 420
കോട്ടയം: കോട്ടയം ജില്ലയിൽ പുതിയതായി ലഭിച്ച 4367 കോവിഡ് പരിശോധനാ ഫലങ്ങളിൽ 432 എണ്ണം പോസിറ്റിവ്. 420 പേരും സന്പർക്കത്തിലൂടെയാണ് രോഗികളായത്. ഇതിൽ 12 പേർ മറ്റു ജില്ലക്കാരാണ്. അഞ്ച് ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേരും രോഗബാധിതരായി.

177 പേർക്ക് കൂടി രോഗം ഭേദമായി. നിലവിൽ 4689 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 11478 പേർ രോഗബാധിതരായി. 6775 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20099 പേർ ക്വാറന്ൈ‍റനിൽ കഴിയുന്നുണ്ട്.

രോഗബാധിതരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്

കോട്ടയം 48

ഏറ്റുമാനൂർ, അയ്മനം 34 വീതം

കുറിച്ചി 21

തൃക്കൊടിത്താനം 17

അതിരന്പുഴ, മാടപ്പള്ളി 15 വീതം

പനച്ചിക്കാട്14

എരുമേലി, പൂഞ്ഞാർ10 വീതം

ചങ്ങനാശേരി, ചിറക്കടവ് , രാമപുരം 9 വീതം

ഭരണങ്ങാനം8

ഈരാറ്റുപേട്ട, കരൂർ, ഉദനയാപുരം, വാകത്താനം, വിജയപുരം7 വീതം

കാഞ്ഞിരപ്പള്ളി, മീനച്ചിൽ, മുളക്കുളം , വാഴപ്പള്ളി6 വീതം

മണർകാട് , പാന്പാടി, വെച്ചൂർ5 വീതം

അയർക്കുന്നം കാണക്കാരി, മാഞ്ഞൂർ, നെടുംകുന്നം, തലപ്പലം, തിരുവാർപ്പ്4 വീതം

അകലക്കുന്നം, കടനാട്, കടപ്ലാമറ്റം, കൊഴുവനാൽ, കുമരകം, പാറത്തോട്, പുതുപ്പള്ളി, തലയാഴം3 വീതം

ആർപ്പൂക്കര, എലിക്കുളം, കടുത്തുരുത്തി, കല്ലറ , കങ്ങഴ, കുറവിലങ്ങാട്, മീനടം, മുത്തോലി, പാലാ, പൂഞ്ഞാർ തെക്കേക്കര, ടിവി പുരം, ഉഴവൂർ2 വീതം

ചെന്പ്, കിടങ്ങൂർ ,കോരുത്തോട്, മറവന്തുരുത്ത്, മേലുകാവ്, മുണ്ടക്കയം, ഞീഴൂർ, തലയോലപ്പറന്പ്, വൈക്കം 1 വീതം
More in Latest News :