ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കടന്നാക്രമിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാറ്റണമെന്ന് മായാവതി പറഞ്ഞു.
ക്രമസമാധാനം സംരക്ഷിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രി ഗോരഖ്പൂരിലേക്ക് തന്നെ തിരികെ അയക്കണം. അവിടെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ യോഗി പോയി രാമക്ഷേത്ര നിർമാണത്തിന് മേല്‍നോട്ടം വഹിക്കട്ടെയെന്നും മായാവതി പറഞ്ഞു.
ഹത്രാസ് കൂട്ടബലാത്സംഗ കേസില്‍ യുപി സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്കെതിരെ മായാവതി രംഗത്തെത്തിയത്.
ആര്‍എസ്എസില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ട് മാത്രം തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് ആദിത്യനാഥെന്നും മായാവതി അഭിപ്രായപ്പെട്ടു.
ക്രമസമാധാനം സംരക്ഷിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രി ഗോരഖ്പൂരിലേക്ക് തന്നെ തിരികെ അയക്കണം. അവിടെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ യോഗി പോയി രാമക്ഷേത്ര നിർമാണത്തിന് മേല്‍നോട്ടം വഹിക്കട്ടെയെന്നും മായാവതി പറഞ്ഞു.
ഹത്രാസ് കൂട്ടബലാത്സംഗ കേസില്‍ യുപി സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്കെതിരെ മായാവതി രംഗത്തെത്തിയത്.
ആര്‍എസ്എസില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ട് മാത്രം തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് ആദിത്യനാഥെന്നും മായാവതി അഭിപ്രായപ്പെട്ടു.