വാഷിംഗ്ടണ്‍ ഡിസി: ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് ഡോണൾഡ് ട്രംപിന്റെ മകൻ ട്രംപ് ജൂനിയർ. തന്റെ പിതാവിനെ ന്യായീകരിച്ചാണ് ട്രംപ് ജൂനിയർ രംഗത്തെത്തിയത്.
കോവിഡിന് മുന്‍പ് മികച്ച സന്പദ് വ്യവസ്ഥയായിരുന്നു അമേരിക്കയുടേതെന്ന് ചൂണ്ടക്കാട്ടിയ അദ്ദേഹം മിഡിൽ ഈസ്റ്റിൽ സമാധാനം കൈവരിക്കുന്നതിന് നടത്തിയ ശ്രമങ്ങളേയും എടുത്തുപറഞ്ഞു.
നികുതിയുമായി ബന്ധപ്പെട്ട് ആളുകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവർ ജോ ബൈഡനുമായി സംസാരിക്കണമെന്നും കഴിഞ്ഞ 47 വർഷമായി രാജ്യത്ത് നിയമ നിർമാണം നടത്തുന്നത് അയാളാണെന്നുമായിരുന്നു ട്രംപ് ജൂനിയറിന്റെ പ്രതികരണം.
കോവിഡിന് മുന്‍പ് മികച്ച സന്പദ് വ്യവസ്ഥയായിരുന്നു അമേരിക്കയുടേതെന്ന് ചൂണ്ടക്കാട്ടിയ അദ്ദേഹം മിഡിൽ ഈസ്റ്റിൽ സമാധാനം കൈവരിക്കുന്നതിന് നടത്തിയ ശ്രമങ്ങളേയും എടുത്തുപറഞ്ഞു.
നികുതിയുമായി ബന്ധപ്പെട്ട് ആളുകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അവർ ജോ ബൈഡനുമായി സംസാരിക്കണമെന്നും കഴിഞ്ഞ 47 വർഷമായി രാജ്യത്ത് നിയമ നിർമാണം നടത്തുന്നത് അയാളാണെന്നുമായിരുന്നു ട്രംപ് ജൂനിയറിന്റെ പ്രതികരണം.