+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളം ഗുരുതരാവസ്ഥയിൽ; 6324 പേർക്ക് കോവിഡ്, 21 മരണം

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായി കേരളം അതീവ ഗുരുതരാവസ്ഥയിൽ. ഇന്ന് 6324 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോട
കേരളം ഗുരുതരാവസ്ഥയിൽ; 6324 പേർക്ക് കോവിഡ്, 21 മരണം
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായി കേരളം അതീവ ഗുരുതരാവസ്ഥയിൽ. ഇന്ന് 6324 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 613 ആയി.

5949 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 628 പേർരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 226 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

നിലവിൽ 45919 പേർ ആണ് ചികിത്സയിലുള്ളത്. 3168 പേർ രോഗമുക്തരായി. 45,919 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,07,850 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,989 സാമ്പിളുകളാണ് പരിശോധിച്ചത്.

രോഗബാധിതർ ജില്ല തിരിച്ച്

കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍ഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106

സമ്പർക്ക രോഗികൾ

കോഴിക്കോട് 849, തിരുവനന്തപുരം 842, മലപ്പുറം 741, എറണാകുളം 569, തൃശൂര്‍ 465, ആലപ്പുഴ 407, കൊല്ലം 436, കണ്ണൂര്‍ 352, പാലക്കാട് 340, കോട്ടയം 338, കാസര്‍ഗോഡ് 270, പത്തനംതിട്ട 144, ഇടുക്കി 102, വയനാട് 94

ആരോഗ്യപ്രവർത്തകർ

105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂര്‍ 19, കാസര്‍ഗോഡ് 13, മലപ്പുറം 9, തൃശൂര്‍ 8, എറണാകുളം, കോഴിക്കോട് 7 വീതം, പത്തനംതിട്ട 6, വയനാട് 4, ആലപ്പുഴ 2, കൊല്ലം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
More in Latest News :