+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്ട് 167 പേർക്കുകൂടി കോവിഡ്; 29 രോഗികളുടെ സന്പർക്ക ഉറവിടമറിയില്ല

പാലക്കാട്: പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച 167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സന്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 128 പേർ
പാലക്കാട്ട് 167 പേർക്കുകൂടി കോവിഡ്; 29 രോഗികളുടെ സന്പർക്ക ഉറവിടമറിയില്ല
പാലക്കാട്: പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച 167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സന്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 128 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ, വിദേശത്തുനിന്നു വന്ന 3 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേർ എന്നിവർ ഉൾപ്പെടും. 171പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക്

ആസാം2
തത്തമംഗലം സ്വദേശികൾ (2 പെണ്‍കുട്ടി 38 സ്ത്രീ)

ആന്ധ്ര പ്രദേശ്2
മണ്ണൂർ സ്വദേശി (32 പുരുഷൻ)
മാത്തൂർ സ്വദേശി 42 പുരുഷൻ)

കർണാടക2
ചൂലന്നൂർ സ്വദേശികൾ (17 പെണ്‍കുട്ടി 37 സ്ത്രീ

തമിഴ്നാട്1
തൃക്കടേരി സ്വദേശി(19 സ്ത്രീ)

ബഹ്റൈൻ1
വിളയൂർ സ്വദേശി(38 പുരുഷൻ)

ഒമാൻ1
മാത്തൂർ സ്വദേശി (64 പുരുഷൻ)

യുഎഇ1
കൊപ്പം സ്വദേശി (19 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ 29

പുതുക്കോട് സ്വദേശികൾ (17,17,13 പെണ്‍കുട്ടികൾ)

പുതുപ്പരിയാരം സ്വദേശി (45 പുരുഷൻ)

മേലാർകോട് സ്വദേശി (38 പുരുഷൻ)

കണ്ണൂർ സ്വദേശി (27 പുരുഷൻ)

ഒറ്റപ്പാലം സ്വദേശികൾ (70, 80, 31 പുരുഷ·ാർ)

ചാലിശ്ശേരി സ്വദേശികൾ (42 സ്ത്രീ, 55 പുരുഷൻ)

വാണിയംകുളം സ്വദേശി (28 പുരുഷൻ)

കുനിശ്ശേരി യിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (21 പുരുഷൻ)

അഞ്ചുമൂർത്തി മംഗലം സ്വദേശി (68 സ്ത്രീ)

കപ്പൂർ സ്വദേശികൾ (11, 15 പെണ്‍കുട്ടികൾ, 45 സ്ത്രീ)

ആനക്കര സ്വദേശി (11 ആണ്‍കുട്ടി)

അലനല്ലൂർ സ്വദേശി (34 പുരുഷൻ)

വണ്ടിത്താവളം സ്വദേശി (58 സ്ത്രീ)

കല്ലെപ്പുള്ളി സ്വദേശി (48 പുരുഷൻ)

പുതുപ്പരിയാരം സ്വദേശി (66 പുരുഷൻ)

അകത്തേത്തറ സ്വദേശി (50സ്ത്രീ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (32 സ്ത്രീ)

സെപ്റ്റംബർ 20ന് മരണപ്പെട്ട മേലാമുറി സ്വദേശി (65 പുരുഷൻ)

അന്പലപ്പാറ സ്വദേശി (83 പുരുഷൻ)

മുണ്ടൂർ സ്വദേശിയായ ആരോഗ്യപ്രവർത്തകർ (49)

സന്പർക്കം 128

കടന്പഴിപ്പുറം സ്വദേശികൾ (50,20,20,44 പുരുഷ·ാർ, 21,22,20,45,46 സ്ത്രീകൾ, 14 ആണ്‍കുട്ടി)

പിരായിരി സ്വദേശികൾ ( 46പുരുഷൻ,31 സ്ത്രീ)

നാഗലശ്ശേരി സ്വദേശികൾ (15 ആണ്‍കുട്ടി, 38 സ്ത്രീ)

ശ്രീകൃഷ്ണപുരം സ്വദേശികൾ (32,46 പുരുഷ·ാർ, 18, 39,20,40 സ്ത്രീകൾ)

തിരുമിറ്റക്കോട് സ്വദേശികൾ (44 പുരുഷൻ, 11,6 ആണ്‍കുട്ടികൾ, 32 സ്ത്രീ)

കൊടുന്പ് സ്വദേശി (19 പുരുഷൻ, 49, 58 സ്ത്രീകൾ)

അഗളി സ്വദേശികൾ (71, 38 പുരുഷ·ാർ, 48 സ്ത്രീ)

പട്ടാന്പി സ്വദേശികൾ (25,55,36,39,58,19 പുരുഷ·ാർ, 60,25,38,28,42 സ്ത്രീകൾ,12 പെണ്‍കുട്ടി, 2,5,9 ആണ്‍കുട്ടികൾ)

ഷൊർണൂർ സ്വദേശികൾ (4,14 പെണ്‍കുട്ടികൾ, 40 സ്ത്രീ)

കരിന്പ സ്വദേശികൾ (15 പെണ്‍കുട്ടി, 24 പുരുഷൻ, 35, 23 സ്ത്രീകൾ)

കാവശ്ശേരി സ്വദേശികൾ (25,26,26,24,27 പുരുഷൻമാർ,19 സ്ത്രീ)

നെല്ലായ സ്വദേശി (35 പുരുഷൻ)

മൂത്താൻതറ സ്വദേശി (85 സ്ത്രീ)

പറളി സ്വദേശി (62 പുരുഷൻ)

വണ്ടാഴി സ്വദേശി (49 പുരുഷൻ)

മുതുതല സ്വദേശികൾ (21,21 പുരുഷ·ാർ)

കൊല്ലംകോട് സ്വദേശി (30 സ്ത്രീ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (33 പുരുഷൻ)

ചന്ദ്രനഗർ സ്വദേശി (31 പുരുഷൻ)

കൊപ്പം സ്വദേശി (28 പുരുഷൻ)

മലന്പുഴ സ്വദേശികൾ (42,45,36,56 സ്ത്രീകൾ, 5 പെണ്‍കുട്ടി)

ചാലിശ്ശേരി സ്വദേശി (34 പുരുഷൻ)

കണ്ണാടി സ്വദേശി (49 സ്ത്രീ)

പട്ടിത്തറ സ്വദേശികൾ (50 പുരുഷൻ, 20, 22, 44 സ്ത്രീകൾ)

പാലക്കാട് നഗരസഭ കരാള സ്ട്രീറ്റ് സ്വദേശികൾ (15, 11 ആണ്‍കുട്ടികൾ)

പല്ലശ്ശന സ്വദേശി (63 സ്ത്രീ)

തിരുവേഗപ്പുറ സ്വദേശികൾ (4 ആണ്‍കുട്ടി, 23,36,60,26 സ്ത്രീകൾ)

അന്പലപ്പാറ സ്വദേശികൾ (17 പെണ്‍കുട്ടി, 42, 20,20 സ്ത്രീകൾ)

നെ·ാറ സ്വദേശികൾ (22, 36 പുരുഷ·ാർ)

വാണിയംകുളം സ്വദേശികൾ (48 ,20 പുരുഷ·ാർ, 28 സ്ത്രീ)

വെണ്ണക്കര സ്വദേശികൾ (2 പെണ്‍കുട്ടി, 24 സ്ത്രീ)

ചെറുപ്പുളശ്ശേരി സ്വദേശികൾ (22, 42 സ്ത്രീകൾ)

ചളവറ സ്വദേശി (32 സ്ത്രീ)

വടക്കന്തറ സ്വദേശി (37 പുരുഷൻ)

പൊൽപ്പുള്ളി സ്വദേശികൾ (16 പെണ്‍കുട്ടി )

മാത്തൂർ സ്വദേശി (43 പുരുഷൻ)

മണലി സ്വദേശികൾ (22 സ്ത്രീ, 1 പെണ്‍കുട്ടി)

വടക്കഞ്ചേരി സ്വദേശികൾ (33,35,35 പുരുഷ·ാർ)

ഒറ്റപ്പാലം സ്വദേശി (18 പുരുഷൻ)
ആനക്കര സ്വദേശികൾ (56 പുരുഷൻ,19,62,32 സ്ത്രീകൾ)

കപ്പൂർ സ്വദേശി (38 പുരുഷൻ)

തൃശൂർ സ്വദേശികൾ (31 സ്ത്രീ,40 പുരുഷൻ)

കഞ്ചിക്കോടുള്ള അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രത്തിൽ നാലു പുരുഷ·ാർക്ക് രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം മരണപ്പെട്ട ചന്ദ്രനഗർ സ്വദേശിക്ക് (62 പുരുഷൻ) തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2203 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം തൃശ്ശൂർ,കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലും രണ്ടുപേർ വയനാട്, ആറുപേർ എറണാകുളം, 11 പേർ കോഴിക്കോട്, 30 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
More in Latest News :