+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കമലയെ പരിഹസിച്ച ട്രംപിനെ കടന്നാക്രമിച്ച് ബൈഡൻ

വാഷിംഗ്ടണ്‍ ഡിസി: സെനറ്റർ കമല ഹാരിസിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ അവരെ പരിഹസിച്ച അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അതേ നാണയത്തിൽ തിര
കമലയെ പരിഹസിച്ച ട്രംപിനെ കടന്നാക്രമിച്ച് ബൈഡൻ
വാഷിംഗ്ടണ്‍ ഡിസി: സെനറ്റർ കമല ഹാരിസിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ അവരെ പരിഹസിച്ച അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അതേ നാണയത്തിൽ തിരിച്ചടി നൽകി ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡൻ. കമലയെ പരിഹസിച്ച ട്രംപിന്‍റെ നടപടി തീർത്തും നിരാശജനകമാണെന്ന് ബൈഡൻ തുറന്നടിച്ചു.

ട്രംപിന് ഏറ്റവും നന്നായി അറിയാവുന്ന പണിയാണ് ഒരാളം കളിയാക്കുക, അപവാദ പ്രചരണം നടത്തുക എന്നത്. അത് കമലയ്ക്കെതിരെയും ട്രംപ് പ്രയോഗിച്ചു. എന്നാൽ അത് തരംതാണ രീതിയാണെന്ന് ട്രംപ് ഓർക്കണം- ബൈഡൻ പറഞ്ഞു. കമലയുമൊത്തുള്ള ആദ്യ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെയാണ് ബൈഡൻ ട്രംപിനെതിരെ വിമർശന ശരങ്ങളെയ്തത്.

തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് മാത്രം സാമൂഹിക അകലം പാലിച്ച് പ്രവേശനം നൽകിയായിരുന്നു പ്രചരണ പരിപാടി. മറ്റുള്ളവരെ ഓണ്‍ലൈനായാണ് ബൈഡനും കമലയും അഭിസംബോധന ചെയ്തത്.

കോവിഡ് പ്രതിരോധത്തിലും, തൊഴിലില്ലായ്മ പ്രശ്നത്തിലും, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രശ്നത്തിലുമെല്ലാം ട്രംപ് സ്വീകരിച്ച നിലപാടുകൾ ജനോപകാരപ്രദമല്ലെന്നും എല്ലാത്തിലും ഒരു പ്രത്യേക വിഭാഗത്തോടുള്ള പ്രതിബദ്ധത പ്രകടമാക്കുക മാത്രമാണ് ട്രംപ് ചെയ്തിട്ടുള്ളതെന്നും ബൈഡൻ കുറ്റപ്പെടുത്തി.
More in Latest News :