+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസർഗോട്ട് 68 പേർക്ക് കൂടി കോവിഡ്; ഉദുമയിൽ രോഗവ്യാപനത്തിൽ കുറവില്ല; ആശങ്ക

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ രണ്ട് ആരോഗ്യ പ്രവർത്തകർക്കടക്കം 68 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പിലിക്കോട് പഞ്ചായത്തിലെ 50 കാരൻ, തൃക്കരിപ്പൂർ പഞ്ചാ
കാസർഗോട്ട് 68 പേർക്ക് കൂടി കോവിഡ്; ഉദുമയിൽ രോഗവ്യാപനത്തിൽ കുറവില്ല; ആശങ്ക
കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ രണ്ട് ആരോഗ്യ പ്രവർത്തകർക്കടക്കം 68 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പിലിക്കോട് പഞ്ചായത്തിലെ 50 കാരൻ, തൃക്കരിപ്പൂർ പഞ്ചായത്തിലെ 32 കാരൻ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ. ഉറവിടമറിയാത്ത ഒരാളടക്കം 66 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേർ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്.

രോഗം സ്ഥിരീകരിച്ചവർ:

മഞ്ചേശ്വരം പഞ്ചായത്തിലെ 44 കാരനാണ് ഉറവിടമറിയാത്ത ആൾ. സന്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവരിൽ കള്ളാർ പഞ്ചായത്തിലെ 72 കാരൻ, മീഞ്ച പഞ്ചായത്തിലെ 65 കാരി, കോടോംബേളൂർ പഞ്ചായത്തിലെ 25, 38 വയസുള്ള പുരുഷൻമാർ, 33 കാരി, മൂന്ന് വയസുള്ള പെണ്‍കുട്ടി, അജാനൂർ 75, 43, 17, 36 വയസുള്ള സ്ത്രീകൾ, 79 കാരൻ, കാഞ്ഞങ്ങാട് നഗരസഭയിലെ 69, 47 വയസുള്ള പുരുഷൻമാർ, 48 കാരി, പള്ളിക്കര പഞ്ചായത്തിലെ 15, 15 വയസുള്ള ആണ്‍കുട്ടികൾ, 59 കാരൻ, കാസർകോട് നഗരസഭയിലെ 23, 22 വയസുള്ള പുരുഷ·ാർ, 47, 61, 26 വയസുള്ള സ്ത്രീകൾ, എട്ട്, ആറ് വയസുള്ള പെണ്‍കുട്ടികൾ, മധൂർ പഞ്ചായത്തിലെ 33 കാരൻ, 26 കാരി, ചെമ്മനാട് പഞ്ചായത്തിലെ 26 കാരൻ, പിലിക്കോട് പഞ്ചായത്തിലെ 50 കാരൻ, മഞ്ചേശ്വരം പഞ്ചായത്തിലെ 36 കാരൻ, ഉദുമ പഞ്ചായത്തിലെ 39, 40, 52, 24, 22, 48, 47, 75, 70, 46, 24, 23, 20, 55, 29, 35 വയസുള്ള സത്രീകൾ, 59, 55, 22, 42, 70, 37, 52, 28, 55 വയസുള്ള പുരുഷൻമാർ, ആറ്, അഞ്ച് വയസുള്ള കുട്ടികൾ, തൃക്കരിപ്പൂർ പഞ്ചായത്തിലെ 32, 36, 17, 19 വയസുള്ള പുരുഷൻമാർ അഞ്ച്, 14 വയസുള്ള കുട്ടികൾ, പടന്ന പഞ്ചായത്തിലെ 53 കാരി, മുളിയാർ പഞ്ചായത്തിലെ 16 വയസുള്ള പെണ്‍കുട്ടി, പുല്ലൂർ പെരിയ 53 കാരൻ എന്നിവർ. ഇതരസംസ്ഥാനത്ത് നിന്ന് വന്നവരിൽ കാസർഗോഡ് നഗരസഭയിലെ 27 കാരൻ (കർണാടക), പുത്തിഗെ പഞ്ചായത്തിലെ 22 കാരൻ (മഹാരാഷ്ട്ര).

രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കള്ളാർ: 1
മീഞ്ച: 1
അജാനൂർ: 5
കാഞ്ഞങ്ങാട്: 3
പള്ളിക്കര: 3
കാസർകോട്: 8
മധൂർ: 2
ചെമ്മനാട്: 1
പിലിക്കോട്: 1
പുത്തിഗെ: 1
മഞ്ചേശ്വരം: 2
ഉദുമ: 27
തൃക്കരിപ്പൂർ: 6
പടന്ന: 1
കോടോംബേളൂർ: 4
മുളിയാർ: 1
പുല്ലൂർപെരിയ: 1

കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന കാസർഗോഡ് ജില്ലക്കാരായ 58 പേർക്ക് രോഗം ഭേദമായി. കാസർഗോഡിലെ 16 പേർ, ചെങ്കളയിലെ ഏഴുപേർ, മധൂരിലെ ആറ് പേർ, തൃക്കരിപ്പൂരിലെ അഞ്ചുപേർ, പടന്ന, കാറഡുക്കയിലെ നാലു പേർ വീതം, ഉദുമ, ബെള്ളൂർ, പള്ളിക്കര മൂന്ന് പേർ വീതം, കുംബഡാജെ, നീലേശ്വരം എന്നിവിടങ്ങളിലെ രണ്ട് പേർ വീതം, കാഞ്ഞങ്ങാട്, മുളിയാർ, ചെമ്മനാട് ഒന്ന് പേർ വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ രോഗം വിമുക്തരായവരുടെ കണക്ക്.

വീടുകളിൽ 3583 പേരും സ്ഥാപനങ്ങളിൽ 1405 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4988 പേരാണ്. പുതിയതായി 336 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവേ അടക്കം പുതിയതായി 974 സാന്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1137 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 192 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്‍ററുകളിൽ നിന്നും 285 പേരെ ഡിസ്ചാർജ് ചെയ്തു.
More in Latest News :