+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ടയിൽ 19-ൽ ഒതുങ്ങി കോവിഡ്; കുന്പഴ ക്ലസ്റ്ററിൽ അഞ്ചു രോഗബാധിതർ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 9 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും
പത്തനംതിട്ടയിൽ 19-ൽ ഒതുങ്ങി കോവിഡ്; കുന്പഴ ക്ലസ്റ്ററിൽ അഞ്ചു രോഗബാധിതർ
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 9 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും നാലുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 13 പേർ സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ കുന്പഴ ക്ലസ്റ്ററിലുളള അഞ്ചു പേരുണ്ട്.

വിദേശം

1) യുഎഇയിൽ നിന്നും എത്തിയ മണ്ണടി സ്വദേശി (22)

2) യുഎഇയിൽ നിന്നും എത്തിയ ചേരിമുക്ക് സ്വദേശി (21)

മറ്റ് സംസ്ഥാനങ്ങൾ

3) ഉത്തർപ്രദേശിൽ നിന്നും എത്തിയ കുന്നന്താനം സ്വദേശിനി (31)

4) പഞ്ചാബിൽ നിന്നും എത്തിയ മാത്തൂർ സ്വദേശി (35)

5) ബംഗളുരുവിൽ നിന്നും എത്തിയ ഇലവുംതിട്ട സ്വദേശിനി (29)

6) ഹൈദരാബാദിൽ നിന്നും എത്തിയ കുന്പനാട് സ്വദേശിനി (57)

സന്പർക്കം

7) നിരണം സ്വദേശിനി (3). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉളളതാണ്.

8) കടമ്മനിട്ട സ്വദേശി (40). പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ്. കുന്പഴ ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.

9) കടമ്മനിട്ട സ്വദേശിനി (8). കുന്പഴ ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.

10) കടമ്മനിട്ട സ്വദേശിനി (4). കുന്പഴ ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.

11) കടമ്മനിട്ട സ്വദേശി (41). കുന്പഴ ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.

12) അടൂർ സ്വദേശിനി (63). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉളളതാണ്.

13) ഇലന്തൂർ പരിയാരം സ്വദേശി (24). റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനാണ്. മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉളളതാണ്.

14) കടന്പനാട് സ്വദേശി (28). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉളളതാണ്.

15) മലയാലപ്പുഴ താഴം സ്വദേശി (52). പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉളളതാണ്.

16) മലയാലപ്പുഴ താഴം സ്വദേശിനി (45). പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉളളതാണ്.

17) മലയാലപ്പുഴ താഴം സ്വദേശിനി (19). പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉളളതാണ്.

18) കല്ലൂപ്പാറ സ്വദേശി (31). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉളളതാണ്.

19) തേക്കുതോട് സ്വദേശി (41). കുന്പഴ ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.

ജില്ലയിൽ ഇതുവരെ ആകെ 1843 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 862 പേർ സന്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയിൽ ഇതുവരെ 2 പേർ മരണമടഞ്ഞു. 9 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1625 ആണ്. പത്തനംതിട്ട ജില്ലക്കാരായ 216 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 210 പേർ ജില്ലയിലും, ആറു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
More in Latest News :