+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയത്ത് 40 പേർക്ക് കോവിഡ്; കടുത്തുരുത്തിയിലും താഴത്തങ്ങാടിയിലും ആശങ്ക

കോട്ടയം: കോട്ടയം ജില്ലയിൽ 40 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 31 പേർക്കും സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്ന എട്ടു
കോട്ടയത്ത് 40 പേർക്ക് കോവിഡ്; കടുത്തുരുത്തിയിലും താഴത്തങ്ങാടിയിലും ആശങ്ക
കോട്ടയം: കോട്ടയം ജില്ലയിൽ 40 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 31 പേർക്കും സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്ന എട്ടു പേരും വിദേശത്തുനിന്നു വന്ന ഒരാളും രോഗബാധിതരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

സന്പർക്കം മുഖേന രോഗം ബാധിച്ചവരിൽ ഏഴു പേർ കടുത്തുരുത്തി കഐസ് പുരം സ്വദേശികളാണ്. കോട്ടയം താഴത്തങ്ങാടിയിൽ നാലു പേർക്കും കോവിഡ് സ്ഥിരീകരിച്ചു. 748 സാന്പിളുകളുടെ പരിശോധനാ ഫലമാണു വന്നത്. 53 പേർ രോഗമുക്തരായി. നിലവിൽ 476 പേർ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 1693 പേർക്കു രോഗം ബാധിച്ചു. 1214 പേർ രോഗമുക്തരായി.

വിദേശത്തുനിന്നു വന്ന 85 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്ന 164 പേരും രോഗം സ്ഥിരീകരിച്ചവരുടെ സന്പർക്ക പട്ടികയിലുള്ള 135 പേരും ഉൾപ്പെടെ 384 പേർക്കു പുതിയതായി ക്വാറന്ൈ‍റൻ നിർദേശിച്ചു. ജില്ലയിൽ ആകെ 9708 പേർ ക്വാറന്ൈ‍റനിൽ കഴിയുന്നുണ്ട്.

രോഗം സ്ഥിരീകരിച്ചവർ

സന്പർക്കം

1. അകലക്കുന്നം കല്ലൂർകുളം സ്വദേശി (31)
2. ഏറ്റുമാനൂർ സ്വദേശിനി (56)
3. കടുത്തുരുത്തി കഐസ് പുരം സ്വദേശിനി (42)
4. കടുത്തുരുത്തി കഐസ് പുരം സ്വദേശി (70)
5. കടുത്തുരുത്തി കഐസ് പുരം സ്വദേശിനി (17)
6. കടുത്തുരുത്തി കഐസ് പുരം സ്വദേശിനി (67)
7. കടുത്തുരുത്തി കഐസ് പുരം സ്വദേശിനി (18)
8. കടുത്തുരുത്തി കഐസ് പുരം സ്വദേശിയായ ആണ്‍കുട്ടി (2)
9. കടുത്തുരുത്തി കഐസ് പുരം സ്വദേശി(25)
10. കൂരോപ്പട സ്വദേശി (17)
11. കൂരോപ്പട സ്വദേശി (46)
12. കോട്ടയം താഴത്തങ്ങാടി സ്വദേശിനി (47)
13. കോട്ടയം താഴത്തങ്ങാടി സ്വദേശി(65)
14. കോട്ടയം താഴത്തങ്ങാടി സ്വദേശി (35)
15. കോട്ടയം താഴത്തങ്ങാടി സ്വദേശിനി (19)
16. കോട്ടയം പുത്തനങ്ങാടി സ്വദേശി (75)
17. പെരുന്പായിക്കാട് സ്വദേശിനി (41)
18. കുടവെച്ചൂർ സ്വദേശി (41)
19. കുറിച്ചി സ്വദേശിനി (48)
20. മാടപ്പള്ളി സ്വദേശി (52)
21. മീനടം സ്വദേശി (65)
22. പാന്പാടി സ്വദേശിനി (45)
23. പാന്പാടി സ്വദേശിനി (30)
24. പാന്പാടി സ്വദേശിനി (40)
25. ഉദയനാപുരം നീരക്കാവ് സ്വദേശി (88)
26. ഉദയനാപുരം നീരക്കാവ് സ്വദേശി (48)
27. ഉദയനാപുരം നീരക്കാവ് സ്വദേശി (33)
28. വെച്ചൂർ സ്വദേശിനി (38)
29. വെച്ചൂർ സ്വദേശി (30)
30. വിജയപുരം സ്വദേശി (51)
31. വിജയപുരം സ്വദേശി (46)

വിദേശം

32. മസ്കറ്റിൽനിന്ന് എത്തി ക്വാറന്ൈ‍റനിൽ കഴിഞ്ഞിരുന്ന പാന്പാടി സ്വദേശിയായ പെണ്‍കുട്ടി (9)

മറ്റു സംസ്ഥാനം

33. ഇൻഡോറിൽനിന്ന് എത്തി ഹോം ക്വാറന്ൈ‍റനിൽ കഴിഞ്ഞിരുന്ന കടുത്തുരുത്തി സ്വദേശി (30)
34. കോയന്പത്തൂരിൽനിന്ന് എത്തി ക്വാറന്ൈ‍റനിൽ കഴിഞ്ഞിരുന്ന പാന്പാടി സ്വദേശി (69)
35. തമിഴ്നാട്ടിൽനിന്ന് എത്തി ക്വാറന്ൈ‍റനിൽ കഴിഞ്ഞിരുന്ന പാന്പാടി സ്വദേശി( 40)
36. മംഗലാപുരത്തുനിന്ന് എത്തി ക്വാറന്ൈ‍റനിൽ കഴിഞ്ഞിരുന്ന മീനടം സ്വദേശി (38)
37. തമിഴ്നാട്ടിൽനിന്ന് എത്തി ക്വാറന്ൈ‍റനിൽകഴിഞ്ഞിരുന്ന പാന്പാടി സ്വദേശി(39)
38. മൈസൂരിൽനിന്ന് എത്തി ക്വാറന്ൈ‍റനിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(28)
39. ബംഗളുരുവിൽനിന്ന് എത്തി ക്വാറന്ൈ‍റനിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(29)
40. മുംബൈയിൽനിന്ന് എത്തി ക്വാറന്ൈ‍റനിൽ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശിനി (28)
More in Latest News :