+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊല്ലം വിക്ടോറിയ ആശുപത്രിയിലെ മൂന്ന് ആരോഗ്യ പ്രവർത്തകർക്കു കോവിഡ്

കൊല്ലം: കൊല്ലം ജില്ലയിൽ 41 പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും സന്പർക്കം മൂലം
കൊല്ലം വിക്ടോറിയ ആശുപത്രിയിലെ മൂന്ന് ആരോഗ്യ പ്രവർത്തകർക്കു കോവിഡ്
കൊല്ലം: കൊല്ലം ജില്ലയിൽ 41 പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും സന്പർക്കം മൂലം 30 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുണ്ട്. കൊല്ലം ഗവണ്‍മെന്‍റ് വിക്ടോറിയ ആശുപത്രിയിലെ 3 ആരോഗ്യ പ്രവർത്തർക്കും. രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 38 പേർ രോഗമുക്തി നേടി.

കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 5-ന് മരണപ്പെട്ട കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ കുഴികണ്ടത്തിൽ സ്വദേശി 60 വയസുള്ള ചെല്ലപ്പന് കോവിഡ് സ്ഥിരീകരിച്ചു.

വിദേശത്തുനിന്നും എത്തിയവർ

1 നെടുവത്തൂർ ചാലൂക്കോണം സ്വദേശി 39 യുഎഇ

ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ

2 പെരിനാട് നാന്തിരിക്കൽ സ്വദേശി 23 തെലുങ്കാന
3 ശാസ്താംകോട്ട കരിതോട്ടുവ സ്വദേശിനി 43 ഹരിയാന
4 ശാസ്താംകോട്ട കരീതോട്ടുവ സ്വദേശി 17 ഹരിയാന

സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

5 പത്തനാപുരം കുണ്ടയം സ്വദേശിനി 24 സന്പർക്കം മൂലം
6 ചടയമംഗലം കണ്ണൻകോട് സ്വദേശി 23 സന്പർക്കം മൂലം
7 ചവറ പുതുക്കാട് സ്വദേശിനി 47 സന്പർക്കം മൂലം
8 ചവറ പട്ടത്താനം സ്വദേശിനി 47 സന്പർക്കം മൂലം
9 പത്തനാപുരം കുണ്ടയം സ്വദേശിനി 24 സന്പർക്കം മൂലം
10 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി 19 സന്പർക്കം മൂലം
11 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി 13 സന്പർക്കം മൂലം
12 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി 17 സന്പർക്കം മൂലം
13 കൊല്ലം കോർപ്പറേഷൻ കാവനാട് കണിയാംകടവ് സ്വദേശി 46 സന്പർക്കം മൂലം
14 പത്തനാപുരം കുണ്ടയം സ്വദേശി 1 സന്പർക്കം മൂലം
15 കുളത്തുപ്പുഴ സാം നഗർ സ്വദേശി 46 സന്പർക്കം മൂലം
16 കൊല്ലം കോർപ്പറേഷൻ കാവനാട് കണിയാംകടവ് സ്വദേശിനി 42 സന്പർക്കം മൂലം
17 ചവറ പള്ളിയാടി സ്വദേശി 35 സന്പർക്കം മൂലം
18 തൃക്കോവിൽവട്ടം താഹമുക്ക് സ്വദേശിനി 54 സന്പർക്കം മൂലം
19 ആലപ്പാട് ആഴീക്കൽ സ്വദേശിനി 70 സന്പർക്കം മൂലം
20 ഇളമാട് ചന്ദനപുരം സ്വദേശിനി 46 സന്പർക്കം മൂലം
21 നിലമേൽ കൈതോട് സ്വദേശി 20 സന്പർക്കം മൂലം
22 പത്തനാപുരം കുണ്ടയം സ്വദേശി 20 സന്പർക്കം മൂലം
23 ജില്ലാ ജയിൽ അന്തേവാസി 22 സന്പർക്കം മൂലം
24 നീണ്ടകര സ്വദേശി 42 സന്പർക്കം മൂലം
25 പരവൂർ തെക്കുംഭാഗം സ്വദേശിനി 93 സന്പർക്കം മൂലം
26 കൈതോട് സ്വദേശി 40 സന്പർക്കം മൂലം
27 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി 40 സന്പർക്കം മൂലം
28 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി 50 സന്പർക്കം മൂലം
29 ഇളമാട് ചന്ദനപുരം സ്വദേശി 20 സന്പർക്കം മൂലം
30 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി 12 സന്പർക്കം മൂലം
31 തൃക്കോവിൽവട്ടം താഹമുക്ക് സ്വദേശിനി 15 സന്പർക്കം മൂലം
32 കുളത്തുപ്പുഴ സാം നഗർ സ്വദേശി 14 സന്പർക്കം മൂലം
33 കൊല്ലം കോർപ്പറേഷൻ ഇരവിപുരം തെക്കേവിള സ്വദേശി 43 സന്പർക്കം മൂലം
34 മൈലം കോട്ടാത്തല സ്വദേശിനി 50 സന്പർക്കം മൂലം

ഉറവിടം വ്യക്തമല്ല

35 നെടുവത്തൂർ തേവലപ്പുറം സ്വദേശിനി 24 ഉറവിടം വ്യക്തമല്ല
36 ചടയമംഗലം കുരിയോട് സ്വദേശി 52 ഉറവിടം വ്യക്തമല്ല
37 ഇളന്പള്ളൂർ പെരുന്പുഴ സ്വദേശിനി 42 ഉറവിടം വ്യക്തമല്ല
38 പാരിപ്പള്ളി കടന്പാട്ടുകോണം സ്വദേശി 29 ഉറവിടം വ്യക്തമല്ല

ആരോഗ്യപ്രവർത്തകർ

39 ചാത്തന്നൂർ ഇടനാട് സ്വദേശിനി 43 കൊല്ലം ഗവണ്‍മെന്‍റ് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക
40 പൂയപ്പള്ളി മീയണ്ണൂർ സ്വദേശിനി 33 കൊല്ലം ഗവണ്‍മെന്‍റ് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക
41 പനയം ചെമ്മകാട് സ്വദേശിനി 43 കൊല്ലം ഗവണ്‍മെന്‍റ് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക
More in Latest News :