+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ടയിൽ 38 പേർക്കു കോവിഡ്; 21 പേർ രോഗബാധ സന്പർക്കത്തിലൂടെ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ 38 പേർക്കു കോവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശ രാജ്യങ്ങളിൽനിന്ന് വന്നവരും, ഏഴു പേർ മറ്റു സംസ്ഥാന
പത്തനംതിട്ടയിൽ 38 പേർക്കു കോവിഡ്; 21 പേർ രോഗബാധ സന്പർക്കത്തിലൂടെ
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ 38 പേർക്കു കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശ രാജ്യങ്ങളിൽനിന്ന് വന്നവരും, ഏഴു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 21 പേർ സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവർ

1) യുഎഇയിൽ നിന്നും എത്തിയ തുരുത്തിക്കാട് സ്വദേശി (62)
2) സൗദിയിൽ നിന്നും എത്തിയ കുന്പഴ സ്വദേശി (44)
3) ഖത്തറിൽ നിന്നും എത്തിയ കോഴിമല സ്വദേശി (56)
4) ദുബായിൽ നിന്നും എത്തിയ കിഴവളളൂർ സ്വദേശി (34)
5) മസ്ക്കറ്റിൽ നിന്നും എത്തിയ കലഞ്ഞൂർ സ്വദേശി (55)
6) ബഹ്റനിൽ നിന്നും എത്തിയ ആറ·ുള സ്വദേശി (38)
7) ദുബായിൽ നിന്നും എത്തിയ പുല്ലാട് സ്വദേശി (30)
8) സൗദിയിൽ നിന്നും എത്തിയ തിരുവല്ല സ്വദേശി (63).
9) സൗദിയിൽ നിന്നും എത്തിയ വെണ്‍പാല സ്വദേശി (44).
10) ദുബായിൽ നിന്നും എത്തിയ തിരുവല്ല സ്വദേശി (33).

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവർ

11) മഹാരാഷ്ട്രയിൽ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശിനി (67)
12) തമിഴ്നാട്ടിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (32)
13) ലഡാക്കിൽ നിന്നും എത്തിയ വളഞ്ഞവട്ടം സ്വദേശി (28).
14) ബംഗളുരുവിൽ നിന്നും എത്തിയ നിരണം സ്വദേശി (20)
15) ബംഗളുരുവിൽ നിന്നും എത്തിയ കടന്പനാട് സ്വദേശി (35)
16) തമിഴ്നാട്ടിൽ നിന്നും എത്തിയ ചെങ്ങറ സ്വദേശി (19)
17) ഹൈദരാബാദിൽ നിന്നും എത്തിയ കവിയൂർ സ്വദേശിനി (27).

സന്പർക്കം മുഖേന രോഗം ബാധിച്ചവർ

18) കുന്നന്താനം സ്വദേശി (37). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
19) തിരുമൂലപുറം സ്വദേശി (70). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
20) മണ്ണടിശാല സ്വദേശിനി (28). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
21) നൂറോമ്മാവ് സ്വദേശിനി (50). കോട്ടയം ജില്ലയിലെ തൃക്കൊടിത്താനത്ത് സ്ഥിരതാമസം. അവിടെ വച്ച് രോഗബാധിതയായി.
22) പഴകുളം സ്വദേശിനി (33). അടൂർ ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
23) കലഞ്ഞൂർ സ്വദേശിനി (29). സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയാണ്. രോഗബാധിതയായ വ്യക്തിയുടെ സഹോദരി.
24) കലഞ്ഞൂർ സ്വദേശിനി (32). പന്തളത്ത് സ്വകാര്യ ബാങ്കിലെ ജീവനക്കാരി. സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
25) ഇളമണ്ണൂർ സ്വദേശി (10). അടൂർ ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
26) കരുനാഗപ്പളളി സ്വദേശി (30). പോലീസ് ഉദ്യോഗസ്ഥനാണ്. എആർ ക്യാന്പ് ക്ലസ്റ്ററിൽ നിന്നും രോഗം ബാധിച്ചു.
27) മണ്ണടി സ്വദേശി (35). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
28) തുരുത്തിക്കാട് സ്വദേശി (49). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
29) അടൂർ സ്വദേശി (31). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
30) പത്തനംതിട്ട സ്വദേശി (28). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
31) ഞക്കുനിലം സ്വദേശി (9). അടൂർ ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
32) ഞക്കുനിലം സ്വദേശിനി (75). അടൂർ ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
33) ഞക്കുനിലം സ്വദേശിനി (14). അടൂർ ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
34) ഞക്കുനിലം സ്വദേശി (40). അടൂർ ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
35) പ്രമാടം സ്വദേശിനി (54). മുൻപ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യ.
36) കുന്പഴ എസ്റ്റേറ്റ് ജീവനക്കാരൻ (33). സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
37) കുന്പഴ എസ്റ്റേറ്റ് ജീവനക്കാരി (30). മുൻപ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യ.
38) മണ്ണടി സ്വദേശിനി (33). പാരിപ്പളളി മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകയാണ്. അവിടെനിന്നു രോഗം ബാധിച്ചു.

ജില്ലയിൽ ഇതുവരെ ആകെ 1770 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 823 പേർ സന്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ രണ്ടു പേർ മരണമടഞ്ഞു. ജില്ലയിൽ 116 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1480 ആണ്. പത്തനംതിട്ട ജില്ലക്കാരായ 288 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 276 പേർ ജില്ലയിലും, 12 പേർ ജില്ലയ്ക്കു പുറത്തും ചികിത്സയിലാണ്.
More in Latest News :