+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട് ജില്ലയിൽ 39 പേർക്കുകൂടി കോവിഡ്; അഞ്ചു പേരുടെ ഉറവിടമറിയില്ല

പാലക്കാട്: പാലക്കാട് ജില്ലയിൽ 39 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്കത്തിലൂടെ രോഗബാധയുണ്ടായ 18 പേർ, ഇ
പാലക്കാട് ജില്ലയിൽ 39 പേർക്കുകൂടി കോവിഡ്; അഞ്ചു പേരുടെ ഉറവിടമറിയില്ല
പാലക്കാട്: പാലക്കാട് ജില്ലയിൽ 39 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്കത്തിലൂടെ രോഗബാധയുണ്ടായ 18 പേർ, ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്ന 5 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 11 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേർ എന്നിവർ ഉൾപ്പെടും. 46 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവർ:

തമിഴ്നാട് -2

കൊഴിഞ്ഞാന്പാറ സ്വദേശി (35 സ്ത്രീ)
എരുത്തേന്പതി സ്വദേശി (32 പുരുഷൻ)

കർണാടക-2

കുലുക്കല്ലൂർ സ്വദേശി (27 പുരുഷൻ)
പാലപ്പുറം സ്വദേശി (31 പുരുഷൻ)

ആസാം-1

നല്ലേപ്പിള്ളി സ്വദേശി (26 പുരുഷൻ)

സൗദി-5

കാഞ്ഞിരപ്പുഴ സ്വദേശി (32 പുരുഷൻ)
കുലുക്കല്ലൂർ സ്വദേശി (29 പുരുഷൻ)
വിളയൂർ സ്വദേശി (32 പുരുഷൻ)
വിളയൂർ സ്വദേശി (22 പുരുഷൻ)
വിളയൂർ സ്വദേശി (55 പുരുഷൻ)

യുഎഇ-4

തിരുവേഗപ്പുറ സ്വദേശി (36 പുരുഷൻ)
പട്ടാന്പി സ്വദേശി (22 പുരുഷൻ)
കൊപ്പം സ്വദേശി (25 പുരുഷൻ)
കൊപ്പം സ്വദേശി (30 പുരുഷൻ)

ഖത്തർ-2

ചന്ദ്രനഗർ സ്വദേശി (59 സ്ത്രീ)
കൊപ്പം സ്വദേശി (47 പുരുഷൻ)

ഉറവിടം വ്യക്തമല്ലാത്ത രോഗബാധ-5

നെ·ാറ സ്വദേശി (25 സ്ത്രീ)
അലനെല്ലൂർ സ്വദേശി (35 പുരുഷൻ)
മരുതറോഡ് സ്വദേശി (65 പുരുഷൻ)
മരുതറോഡ് സ്വദേശി (25 പുരുഷൻ)
പട്ടാന്പി സ്വദേശി (38 സത്രീ)

സന്പർക്കം-18

തത്തമംഗലം സ്വദേശി (25 സ്ത്രീ)
പുതുശ്ശേരി സ്വദേശി (67 സ്ത്രീ)
കാടാങ്കോട് സ്വദേശി (50 പുരുഷൻ)
കോട്ടോപ്പാടം സ്വദേശി (75 സ്ത്രീ)
ഒറ്റപ്പാലം സ്വദേശികൾ (39,26 പുരുഷൻമാർ)
കല്ലേക്കാട് സ്വദേശി (64 സ്ത്രീ)
കോങ്ങാട് മണിക്കശ്ശേരി സ്വദേശി (21 പുരുഷൻ)
കോങ്ങാട് മണിക്കശ്ശേരി സ്വദേശി(10 പെണ്‍കുട്ടി)
മുതുതല സ്വദേശി (60 സ്ത്രീ)
മുതുതല സ്വദേശി (30 സ്ത്രീ)
മുതുതല സ്വദേശി(72 പുരുഷൻ)
കോങ്ങാട് മണിക്കശ്ശേരി സ്വദേശി(8 ആണ്‍കുട്ടി)
കോങ്ങാട് സ്വദേശികൾ (31, 39, 53 സ്ത്രീകൾ)
കല്ലേപ്പുള്ളി സ്വദേശി(21 സ്ത്രീ)
തെങ്കര സ്വദേശി (41 സ്ത്രീ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 603 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്കു പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും, ആറുപേർ മലപ്പുറം ജില്ലയിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിലുണ്ട്.
More in Latest News :