+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂളുകളും കോളജുകളും സെപ്റ്റംബറിൽ തുറക്കാനൊരുങ്ങി ആസാം

ഗുവാഹത്തി: കോവിഡിന്‍റെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകളും കോളജുകളും തുറക്കാനാൻ ആലോചിച്ച് ആസാം സർക്കാർ. സെപ്റ്റംബർ ഒന്നിന് സ്കൂളുകളും കോളജുകളും തുറക്കാനാ
സ്കൂളുകളും കോളജുകളും സെപ്റ്റംബറിൽ തുറക്കാനൊരുങ്ങി ആസാം
ഗുവാഹത്തി: കോവിഡിന്‍റെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകളും കോളജുകളും തുറക്കാനാൻ ആലോചിച്ച് ആസാം സർക്കാർ. സെപ്റ്റംബർ ഒന്നിന് സ്കൂളുകളും കോളജുകളും തുറക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്‍റെ നിർദേശപ്രകാരം മാത്രമേ അന്തിമതീരുമാനം എടുക്കുകയുള്ളുവെന്നും വിദ്യാഭ്യാസമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ഓഗസ്റ്റ് 23നും 30നും ഇടയിൽ എല്ലാ അധ്യാപകരെയും അനധ്യാപകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാരിന് വ്യക്തമായ പദ്ധതിയുണ്ട്. എന്നാൽ കുട്ടികളുടെ രക്ഷകർത്താക്കളുമായും മറ്റ് ഉന്നതരുമായി വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
More in Latest News :