+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആവശ്യത്തിലേറെ വൃത്തികെട്ട നാറ്റം കുടുംബത്തില്ലേ?; കോടിയേരിയോട് അനിൽ അക്കര

തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആർഎസ്എസുകാരനാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ അനിൽ അക്കര എംഎൽഎ.പട്ടാന്പി കോളജി
ആവശ്യത്തിലേറെ വൃത്തികെട്ട നാറ്റം കുടുംബത്തില്ലേ?; കോടിയേരിയോട് അനിൽ അക്കര
തൃശൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ആർഎസ്എസുകാരനാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ അനിൽ അക്കര എംഎൽഎ.

പട്ടാന്പി കോളജിൽ എസ്എഫ്ഐ നേതാവ് സൈതാലിയെ കുത്തിക്കൊന്ന കേസിലെ പ്രതിയായിരുന്ന ശങ്കരനാരായണനെന്ന ആർഎസ്എസുകാരനെ പാർട്ടി ടിക്കറ്റിൽ എംഎൽഎയാക്കിയില്ലേ എന്നാണ് അക്കരയുടെ ചോദ്യം. ഇപ്പോൾ പിണറായി മന്ത്രിസഭയിലുള്ള രവീന്ദ്രൻ മാഷ് ആർഎസ്എസ് ആയിരുന്നെന്നും അക്കര കുറ്റപ്പെടുത്തി.

അനിൽ അക്കരയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

സത്യത്തിൽ കോടിയേരി, താങ്കൾക്ക് രമേശ് ചെന്നിത്തലയോട് കുശുന്പാണോ?. താങ്കളുടെ കുടുംബവും രമേശ് ചെന്നിത്തലയുടെ കുടുംബവും ഒരു താരതമ്യ പഠനം നടത്തിയാൽ അതെളുപ്പത്തിൽ ആർക്കും മനസിലാകും. താങ്കളുടെ പാർട്ടിയുടെ പൂർവകാല സന്പർക്കവും ആർഎസ്എസ് ബന്ധവുമൊക്കെ നിരവധി തവണ ചർച്ച ചെയ്തുകഴിഞ്ഞതാണ്.

താങ്കൾ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ആയിരിക്കുന്പോഴല്ലേ പട്ടാന്പി കോളേജിൽ എസ്എഫ്ഐ നേതാവ് സൈതാലി കുത്തേറ്റ് മരിക്കുന്നത്. ആ കേസിലെ പതിമൂന്നാം പ്രതിയായിരുന്ന ശങ്കരനാരായണനെന്ന ആർഎസ്എസുകാരനെ താങ്കളും ചേർന്നല്ലേ കുന്നംകുളത്തുനിന്ന് എംഎൽഎയാക്കിയത്?.

ഇപ്പോൾ പിണറായി മന്ത്രിസഭയിലുള്ള രവീന്ദ്രൻ മാഷ് ആർഎസ്എസ് ആയിരുന്നതും തൃശൂർ സെന്‍റ് തോമസ് കോളജിൽ എസ്എഫ്ഐയുടെ ചെയർമാൻ സ്ഥാനാർഥിക്കെതിരെ ആർഎസ്എസ് പറഞ്ഞത്തിന്‍റെ അടിസ്ഥാനത്തിൽ നോമിനേഷൻ കൊടുത്തതും താങ്കൾക്കും അറിയാവുന്നതല്ലേ?

ആവശ്യത്തിലേറെ ആർഎസ്എസുകാർ പാർട്ടിയിലും മന്ത്രിസഭയിലുമുള്ളപ്പോഴാണ് ഒരു ഉളുപ്പുമില്ലാതെ ഈ പുണ്യദിനത്തിൽ താങ്കളുടെ ഒരു വൃത്തികെട്ട ഏർപ്പാട്. നാണമില്ലേ താങ്കൾക്ക്.

മലത്തേക്കാൾ വൃത്തികെട്ട നാറ്റം ആവശ്യത്തിലേറെ കുടുംബത്തുള്ളപ്പോഴാണ് ഇയാൾ നാട്ടുകാരെ ബോധവത്കരിക്കാൻ ഇറങ്ങിയിരിക്കുന്നത്. അല്ല ഒരു സംശയം!. ഇത്തവണത്തെ അഷ്ടമിരോഹിണിയുടെ ഘോഷയാത്രയിൽ പേരക്കുട്ടികൾ പങ്കെടുക്കുന്നത് കാണാൻ താങ്കൾ കണ്ണൂരാണോ അതോ ബീഹാറിലാണോ?.
More in Latest News :