+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളത്ത് 83 പേർക്ക് കോവിഡ്; 58 സമ്പർക്ക രോഗികൾ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 58 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്
എറണാകുളത്ത്  83 പേർക്ക്  കോവിഡ്; 58 സമ്പർക്ക രോഗികൾ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 58 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ (17)

1. സൗദിയിൽ നിന്നെത്തിയ മുളവൂർ പായിപ്ര സ്വദേശി (42)
2. രാമനാഥപുരത്തു നിന്നെത്തിയ തമിഴ്നാട് സ്വദേശി(38)
3. ഉത്തർപ്രദേശുകാരനായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (26)
4. ബാംഗ്ലൂരിൽ നിന്നെത്തിയ എറണാകുളത്തു ജോലി ചെയ്യുന്ന വ്യക്തി (57)
5. ദമാമിൽ നിന്നെത്തിയ പള്ളുരുത്തി സ്വദേശി (33)
6. തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (24)
7. തമിഴ്നാട്ടിൽ നിന്നെത്തിയ നാഗപട്ടണം സ്വദേശി (37)
8. തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (46)
9. തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (35)
10. കർണാടകത്തിൽ നിന്നെത്തിയ കാർവാർ സ്വദേശി (45)
11. ഉത്തർപ്രദേശ് സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (31)
12. തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (28)
13. ബാംഗ്ലൂരിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശി(31)
14. തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (30)
15. തമിഴ്നാട്ടിൽ നിന്നെത്തിയ തഞ്ചാവൂർ സ്വദേശി (47)
16. തമിഴ്നാട് സ്വദേശിയായ നാവികൻ (31)
17. രാജസ്ഥാൻ സ്വദേശിയായ നാവികൻ (24)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ (58)

ചെല്ലാനം ക്ലസ്റ്ററിൽ ഇന്ന് രണ്ട് ആരോഗ്യ പ്രവർത്തകർക്കുൾപ്പടെ പതിനാറു പേർക്ക് രോഗം സ്ഥിരീകരിച്ചു (16)
1. വെങ്ങോല സ്വദേശി (63)
2. എളമക്കര സ്വദേശി (60)
3. എളമക്കര സ്വദേശിനി (51)
4. കടുങ്ങല്ലൂർ സ്വദേശി (29)
5. മുടക്കുഴ സ്വദേശി (60)
6. ചേരാനെല്ലൂർ സ്വദേശി (28)
7. ചേരാനെല്ലൂർ സ്വദേശി (27)
8. എടത്തല സ്വദേശിനി (33)
9. ചേരാനെല്ലൂർ സ്വദേശിനി (59)
10. വാഴക്കുളം സ്വദേശിനി (29)
11. വാഴക്കുളം സ്വദേശിനി (56)
12. എടത്തല സ്വദേശി (69)
13. എടത്തല സ്വദേശിനി (66)
14. കടുങ്ങല്ലൂർ സ്വദേശിനി (35)
15. കടുങ്ങല്ലൂർ സ്വദേശി (30)
16. ആലുവ സ്വദേശിനി (55)
17. ആലുവ സ്വദേശിനി (24)
18. കടുങ്ങല്ലൂർ സ്വദേശിനി (6)
19. ഫോർട്കൊച്ചി സ്വദേശി (63)
20. വെങ്ങോല സ്വദേശിനി(17)
21. മഞ്ഞപ്ര സ്വദേശിനി (68)
22. കളമശ്ശേരി സ്വദേശി (15)
23. കളമശ്ശേരി സ്വദേശിനി (45)
24. നിലവിൽ കാക്കനാട് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി (35)
25. കർണാടക സ്വദേശി (54)
26. വടക്കേക്കര സ്വദേശിനി (55)
27. കർണാടക സ്വദേശിനി (54)
28. നിലവിൽ തൃക്കാക്കര താമസിക്കുന്ന തിരുവനന്തപുരം സ്വദേശി (35)
29. നെല്ലിക്കുഴി സ്വദേശി (72)
30. ഫോർട്കൊച്ചി സ്വദേശിനി (6)
31. എടത്തല സ്വദേശിനി (25)
32. ഫോർട്കൊച്ചി സ്വദേശി (39)
33. മഴുവന്നൂർ സ്വദേശി (65)
34. എടത്തല സ്വദേശി(37)
35. എടത്തല സ്വദേശി (22)
36. കൂവപ്പടി സ്വദേശി (30)
37. കടുങ്ങല്ലൂർ സ്വദേശി (40)
38. ഫോർട്കൊച്ചി സ്വദേശി (51)
39. വേങ്ങൂർ സ്വദേശി (40)
40. നായരമ്പലം സ്വദേശിനി (54)
41. ഫോർട്കൊച്ചി സ്വദേശിനി (53)
42. മരടിലെ ഹോട്ടൽ ജീവനക്കാരനായ കോഴിക്കോട് സ്വദേശി (35)
43. വാഴക്കുളം സ്വദേശിനി (27)
44. നായരമ്പലം സ്വദേശിനി (60)
45. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പോത്താനിക്കാട് സ്വദേശിനി (29)
46. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ സൗത്ത് വാഴക്കുളം സ്വദേശിനി (34)
47. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ശ്രീമൂല നഗരം സ്വദേശിനി (29)
48. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ചൂർണിക്കര സ്വദേശിനി (35)
കൂടാതെ
49. എടത്തല സ്വദേശി (65)
50. ഏലൂർ സ്വദേശിനി (49) ഇവരുടെ വിവരങ്ങൾ ശേഖരിച്ചു വരുന്നു

തൃശ്ശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേരും ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്.
More in Latest News :