+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ട‍യിൽ‌ 54 പേര്‍ക്ക് കോവിഡ്; 38 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

പത്തനംതിട്ട: കോവിഡ് വ്യാപനം ശക്തമായ ജില്ലയിൽ ഇന്ന് 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 38 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകര
പത്തനംതിട്ട‍യിൽ‌ 54 പേര്‍ക്ക് കോവിഡ്; 38 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
പത്തനംതിട്ട: കോവിഡ് വ്യാപനം ശക്തമായ ജില്ലയിൽ ഇന്ന് 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 38 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഒൻപത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ജില്ലയില്‍ ഇതുവരെ ആകെ 1260 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 499 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് ബാധിച്ച് ജില്ലയില്‍ ഇതുവരെ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ന് 81 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 916 ആണ്.

വിദേശത്തുനിന്ന് വന്നവര്‍

1) ദുബായില്‍ നിന്നും എത്തിയ തേക്കുതോട് സ്വദേശിയായ 26 വയസുകാരന്‍.
2) സൗദിയില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിയായ 50 വയസുകാരന്‍.
3) മസ്‌ക്കറ്റില്‍ നിന്നും എത്തിയ പ്ലാക്കമണ്‍ സ്വദേശിയായ 33 വയസുകാരന്‍.
4) ദുബായില്‍ നിന്നും എത്തിയ മിത്രപുരം സ്വദേശിനിയായ 37 വയസുകാരി.
5) ദുബായില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനിയായ 33 വയസുകാരി.
6) റിയാദില്‍ നിന്നും എത്തിയ കുലശേഖരപതി സ്വദേശിയായ 23 വയസുകാരന്‍.
7) റിയാദില്‍ നിന്നും എത്തിയ കുലശേഖരപതി സ്വദേശിനിയായ 50 വയസുകാരി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

8) ഡല്‍ഹിയില്‍ നിന്നും എത്തിയ മുട്ടത്തുകോണം സ്വദേശിനിയായ 30 വയസുകാരി.
9) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 36 വയസുകാരന്‍.
10) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനിയായ 50 വയസുകാരി
11) ബാംഗ്ലൂരില്‍ നിന്നും എത്തിയ മാലക്കര സ്വദേശിയായ 22 വയസുകാരന്‍.
12) ബാംഗ്ലൂരില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിയായ 27 വയസുകാരന്‍.
13) കൊല്‍ക്കത്തയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 38 വയസുകാരന്‍.
14) കൊല്‍ക്കത്തയില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിയായ 26 വയസുകാരന്‍.
15) ഡല്‍ഹിയില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശിനിയായ 25 വയസുകാരി.
16) തെലുങ്കാനയില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശിയായ 31 വയസുകാരന്‍.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

17) പഴകുളം സ്വദേശിനിയായ 63 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
18) പഴകുളം സ്വദേശിനിയായ 35 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
19) പഴകുളം സ്വദേശിനിയായ 14 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
20) കുറ്റപ്പുഴ സ്വദേശിനിയായ 45 വയസുകാരി. ചങ്ങനാശ്ശേരി ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
21) കുറ്റപ്പുഴ സ്വദേശിനിയായ 18 വയസുകാരി. ചങ്ങനാശ്ശേരി ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
22) മൈലപ്ര സ്വദേശിനിയായ 6 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
23) ആഞ്ഞിലിത്താനം സ്വദേശിയായ 40 വയസുകാരന്‍. മത്സ്യവ്യാപാരിയാണ്. ചങ്ങനാശ്ശേരി ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
24) മൈലപ്ര സ്വദേശിയായ 52 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
25) നിരണം സ്വദേശിയായ 16 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
26) പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയും, കോട്ടയം നീണ്ടന്നൂര്‍ സ്വദേശിനിയുമായ 38 വയസുകാരി.
27) പത്തനംതിട്ട, കല്ലറക്കടവ് സ്വദേശിനിയായ 36 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
28) പത്തനംതിട്ട, കല്ലറക്കടവ് സ്വദേശിനിയായ 69 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
29) വടശ്ശേരിക്കര സ്വദേശിയായ 22 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
30) പത്തനംതിട്ട സ്വദേശിയായ 40 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
31) കുലശേഖരപതി സ്വദേശിനിയായ 62 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
32) മൈലപ്ര സ്വദേശിനിയായ 27 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
33) മൈലപ്ര സ്വദേശിനിയായ 5 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
34) താഴെവെട്ടിപ്പുറം സ്വദേശിനിയായ 55 വയസുകാരി. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ ആരോഗ്യപ്രവര്‍ത്തകന്റെ ഭാര്യയാണ്.
35) താഴെവെട്ടിപ്പുറം സ്വദേശിനിയായ 24 വയസുകാരി. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധുവാണ്.
36) വെട്ടിപ്പുറം സ്വദേശിയായ 45 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
37) കൊല്ലം, അലിമുക്ക് സ്വദേശിയായ 47 വയസുകാരന്‍. എ.ആര്‍.ക്യാമ്പില്‍ ജോലി ചെയ്യുന്നു.
38) പത്തനംതിട്ട സ്വദേശിയായ 52 വയസുകാരന്‍. എആര്‍ ക്യാമ്പില്‍ ജോലി ചെയ്യുന്നു.
39) നെടുമങ്ങാട് സ്വദേശിയായ 28 വയസുകാരന്‍. എസ്പി ഓഫീസിലെ ജീവനക്കാരനാണ്.
40) പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ ജീവനക്കാരനായ 48 വയസുകാരന്‍.
41) ശാസ്താംകോട്ട സ്വദേശിയായ 40 വയസുകാരന്‍. എആര്‍ ക്യാമ്പില്‍ ജോലി ചെയ്യുന്നു.
42) പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ ജീവനക്കാരനായ 53 വയസുകാരന്‍.
43) ചെങ്ങമനാട് സ്വദേശിയായ 55 വയസുകാരന്‍. എആര്‍ ക്യാമ്പില്‍ ജോലി ചെയ്യുന്നു.
44) താഴെവെട്ടിപ്പുറം സ്വദേശിനിയായ 84 വയസുകാരി. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധുവാണ്.
45) മൈലപ്ര സ്വദേശിനിയായ 46 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
46) പത്തനംതിട്ട സ്വദേശിനിയായ 27 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
47) ചായലോട് സ്വദേശിയായ 3 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
48) ചായലോട് സ്വദേശിനിയായ 48 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
49) പഴകുളം സ്വദേശിനിയായ 10 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
50) പുന്നല സ്വദേശിനിയായ 34 വയസുകാരി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്.
51) അരുവാപ്പുലം സ്വദേശിനിയായ 29 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.
52) അടൂര്‍, പന്നിവിഴ സ്വദേശിനിയായ 43 വയസുകാരി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്. അവിടെവച്ച് രോഗബാധിതയായി.
53) കുന്നന്താനം സ്വദേശിയായ 7 വയസുകാരന്‍.
54) ഓമല്ലൂര്‍ സ്വദേശിയായ 26 വയസുകാരന്‍.
More in Latest News :