+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു; സന്പർക്ക ബാധിതർ 13 മാത്രം

എറണാകുളം: എറണാകുളം ജില്ലയിൽ 15 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 13 പേർക്കു സന്പർക്കത്തിലൂടെയാണു രോഗബാധ. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരി
എറണാകുളത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു; സന്പർക്ക ബാധിതർ 13 മാത്രം
എറണാകുളം: എറണാകുളം ജില്ലയിൽ 15 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 13 പേർക്കു സന്പർക്കത്തിലൂടെയാണു രോഗബാധ. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 813 ആണ്. തൃശൂർ ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരിച്ച രണ്ടു പേർ വീതം നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്.

ഇന്ന് 69 പേർ രോഗ മുക്തി നേടി. 623 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1008 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12637 ആണ്. ഇതിൽ 10400 പേർ വീടുകളിലും, 250 പേർ കോവിഡ് കെയർ സെന്‍ററുകളിലും 1987 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

പരിശോധനയുടെ ഭാഗമായി 503 സാന്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. 420 പരിശോധന ഫലങ്ങളാണ് ഇന്നു ലഭിച്ചത്. 506 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 514 സാന്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

വിദേശം/ ഇതരസംസ്ഥാനത്തുനിന്ന് എത്തിയവർ- 2

1. ഹൈദരാബാദിൽ നിന്നെത്തിയ മധുര സ്വദേശിയായ നാവികൻ (27)
2. മുംബൈയിൽ നിന്നെത്തിയ ചോറ്റാനിക്കര സ്വദേശിനി (49)

സന്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ- 13

3. നിലവിൽ കളമശ്ശേരിയിൽ താമസിച്ചു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി (25)
4. നിലവിൽ കളമശ്ശേരിയിൽ താമസിച്ചു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി (24)
5. നിലവിൽ ഇടപ്പള്ളിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശി(24)
6. എടത്തല സ്വദേശി (45)
7. എടത്തല സ്വദേശിനി (15)
8. എടത്തല സ്വദേശി (12)
9. എടത്തല സ്വദേശിനി (42)
10. പള്ളുരുത്തി സ്വദേശിനി (55)
11. പള്ളുരുത്തി സ്വദേശിനി (43)
12. പള്ളുരുത്തി സ്വദേശി (37)
13. അങ്കമാലി തുറവൂർ സ്വദേശി (42)
14. ചെല്ലാനം സ്വദേശി (46)
15. കൂടാതെ പാറക്കടവ് സ്വദേശി (75) ഇത് സംബന്ധിച്ച വിശദവിവരങ്ങൾ ശേഖരിച്ച് വരുന്നു.
More in Latest News :