+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ടയിൽ കോവിഡ് വ്യാപനം കുറയുന്നു; 27 പേർക്ക് മാത്രം സന്പർക്കത്തിൽ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ശനിയാഴ്ച 52 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 10 പേർ മറ്റ്
പത്തനംതിട്ടയിൽ കോവിഡ് വ്യാപനം കുറയുന്നു; 27 പേർക്ക് മാത്രം സന്പർക്കത്തിൽ
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ശനിയാഴ്ച 52 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 27 പേർ സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയിൽ ഇതുവരെ ആകെ 1033 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 367 പേർ സന്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയിൽ ഇതുവരെ ഒരാൾ മരണമടഞ്ഞിട്ടുണ്ട്. ജില്ലയിൽ 49 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 716 ആണ്.

വിദേശത്തുനിന്ന് വന്നവർ:

1) ഖത്തറിൽ നിന്നും എത്തിയ മാന്പാറ സ്വദേശിയായ 60 വയസുകാരൻ.
2) കുവൈറ്റിൽ നിന്നും എത്തിയ അയിരൂർ സ്വദേശിയായ 39 വയസുകാരൻ.
3) ദുബായിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 58 വയസുകാരൻ.
4) ബഹ്റനിൽ നിന്നും എത്തിയ ഓമല്ലൂർ സ്വദേശിയായ 27 വയസുകാരൻ.
5) സൗദിയിൽ നിന്നും എത്തിയ പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കൽ സ്വദേശിയായ 33 വയസുകാരൻ.
6) ദോഹയിൽ നിന്നും എത്തിയ കിടങ്ങന്നൂർ സ്വദേശിയായ 45 വയസുകാരൻ.
7) ബഹ്റനിൽ നിന്നും എത്തിയ ഇലന്തൂർ സ്വദേശിനിയായ 55 വയസുകാരി.
8) ദുബായിൽ നിന്നും എത്തിയ ഓമല്ലൂർ സ്വദേശിയായ 28 വയസുകാരൻ.
9) റഷ്യയിൽ നിന്നും എത്തിയ മങ്ങാരം സ്വദേശിയായ 22 വയസുകാരൻ.
10) ദുബായിൽ നിന്നും എത്തിയ കുറിയന്നൂർ സ്വദേശിയായ 31 വയസുകാരൻ.
11) സൗദിയിൽ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 42 വയസുകാരൻ.
12) ഒമാനിൽ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 61 വയസുകാരൻ.
13) ഒമാനിൽ നിന്നും എത്തിയ മണ്ണടി സ്വദേശിയായ 47 വയസുകാരൻ.
14) ഒമാനിൽ നിന്നും എത്തിയ മണ്ണടി സ്വദേശിയായ 46 വയസുകാരൻ.
15) സൗദിയിൽ നിന്നും എത്തിയ അയിരൂർ സ്വദേശിയായ 58 വയസുകാരൻ.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ

16) ഡൽഹിയിൽ നിന്നും എത്തിയ റാന്നി, നെല്ലിയ്ക്കാമണ്‍ സ്വദേശിനിയായ മൂന്നു വയസുകാരി.
17) ബംഗളുരുവിൽനിന്ന് എത്തിയ പന്തളം സ്വദേശിയായ 28 വയസുകാരൻ.
18) ചെന്നൈയിൽ നിന്നും എത്തിയ നെടുന്പ്രം സ്വദേശിയായ 51 വയസുകാരൻ.
19) ബാംഗ്ലൂരിൽ നിന്നും എത്തിയ കലഞ്ഞൂർ സ്വദേശിയായ 22 വയസുകാരൻ.
20) ബംഗളുരുവിൽനിന്ന് എത്തിയ ഏഴംകുളം സ്വദേശിയായ 25 വയസുകാരൻ.
21) ഹൈദരാബാദിൽ നിന്നും എത്തിയ തിരുവല്ല സ്വദേശിനിയായ 21 വയസുകാരി.
22) കർണാടകയിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 35 വയസുകാരൻ.
23) തമിഴ്നാട്ടിൽ നിന്നും എത്തിയ ഏഴംകുളം സ്വദേശിനിയായ ഒൻപതു വയസുകാരി.
24) തമിഴ്നാട്ടിൽ നിന്നും എത്തിയ ഏഴംകുളം സ്വദേശിനിയായ 39 വയസുകാരി.
25) കർണാടകയിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 35 വയസുകാരൻ.

സന്പർക്കം മുഖേന രോഗം ബാധിച്ചവർ

26) കടമ്മനിട്ട സ്വദേശിനിയായ 51 വയസുകാരി. കുന്പഴ ക്ലസ്റ്ററിൽ നിന്നും മുൻപ് രോഗബാധിതനായ വ്യക്തിയുടെ മാതാവാണ്.
27) നാരങ്ങാനം സ്വദേശിനിയായ 70 വയസുകാരി. കുന്പഴ ക്ലസ്റ്ററിൽ നിന്നും മുൻപ് രോഗബാധിതനായ വ്യക്തിയുടെ മാതാവാണ്.
28) കടമ്മനിട്ട സ്വദേശിയായ എട്ടു വയസുകാരൻ. കുന്പഴ ക്ലസ്റ്ററിൽ നിന്നും മുൻപ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
29) അടൂർ സ്വദേശിയായ 29 വയസുകാരൻ. അടൂരിൽ ഓട്ടോ ്രെഡെവറാണ്. മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ.
30) കുന്പഴ സ്വദേശിയായ 17 വയസുകാരൻ. കുന്പഴ ക്ലസ്റ്ററിൽ നിന്നും മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ.
31) നെല്ലിമല സ്വദേശിനിയായ 28 വയസുകാരി. സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
32) നെല്ലിമല സ്വദേശിയായ 35 വയസുകാരൻ. ചങ്ങനാശേരിയിൽ ബേക്കറി നടത്തുന്നു. സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
33) നെല്ലിമല സ്വദേശിയായ 59 വയസുകാരൻ. സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.
34) കോട്ടാങ്ങൽ സ്വദേശിനിയായ 41 വയസുകാരി. കോട്ടാങ്ങലിൽ മുൻപ് രോഗബാധിതയായ വ്യക്തിയുടെ ഭാര്യയാണ്.
35) കോട്ടാങ്ങൽ സ്വദേശിയായ 18 വയസുകാരൻ. കോട്ടാങ്ങലിൽ മുൻപ് രോഗബാധിതയായ വ്യക്തിയുടെ മകനാണ്.
36) കാട്ടൂർ സ്വദേശിനിയായ 30 വയസുകാരി. കുന്പഴ ക്ലസ്റ്ററിൽ നിന്നും മുൻപ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
37) മേലൂട് സ്വദേശിനിയായ 20 വയസുകാരൻ. അടൂരിൽ രോഗബാധിതയായ ആരോഗ്യ പ്രവർത്തകയുടെ സന്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
38) കോട്ടാങ്ങൽ സ്വദേശിനിയായ 65 വയസുകാരി. കോട്ടാങ്ങലിൽ മുൻപ് രോഗബാധിതയായ വ്യക്തിയുടെ മാതാവാണ്.
39) വളളിക്കോട് സ്വദേശിനിയായ 31 വയസുകാരി. കുന്പഴ ക്ലസ്റ്ററിൽ നിന്നും മുൻപ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയാണ്.
40) വളളിക്കോട് സ്വദേശിയായ രണ്ടു വയസുകാരൻ. കുന്പഴ ക്ലസ്റ്ററിൽ നിന്നും മുൻപ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
41) പന്തളം സ്വദേശിനിയായ 38 വയസുകാരി. അടൂരിൽ രോഗബാധിതയായ ആരോഗ്യ പ്രവർത്തകയുടെ സന്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
42) കുന്പഴ സ്വദേശിയായ 13 വയസ്‌സുകാരൻ. കുന്പഴ ക്ലസ്റ്ററിൽ നിന്നും മുൻപ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
43) സീതത്തോട് സ്വദേശിയായ 23 വയസുകാരൻ. കുന്പഴ ക്ലസ്റ്ററിൽ നിന്നും മുൻപ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
44) പുതമല സ്വദേശിനിയായ 33 വയസുകാരി. അടൂരിൽ രോഗബാധിതയായ ആരോഗ്യ പ്രവർത്തകയുടെ സന്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
45) കോട്ടാങ്ങൽ, ചുങ്കപ്പാറ സ്വദേശിയായ 29 വയസുകാരൻ. മത്സ്യ വ്യാപാരിയാണ്. ചങ്ങനാശേരി ക്ലസ്റ്ററിൽ നിന്നും മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
46) മണ്ണടി സ്വദേശിനിയായ 38 വയസുകാരി. അടൂരിൽ രോഗബാധിതയായ ആരോഗ്യ പ്രവർത്തകയുടെ സന്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
47) മണ്ണടി സ്വദേശിനിയായ 36 വയസുകാരി. അടൂരിൽ രോഗബാധിതയായ ആരോഗ്യ പ്രവർത്തകയുടെ സന്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
48) മൈലപ്ര, കുന്പഴ നോർത്ത് സ്വദേശിയായ 55 വയസുകാരൻ. മത്സ്യ വ്യാപാരിയാണ്. കുന്പഴ ക്ലസ്റ്ററിൽ നിന്നും മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
49) കുലശേഖരപതി സ്വദേശിയായ 24 വയസുകാരൻ. കുന്പഴ ക്ലസ്റ്ററിൽ നിന്നും മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
50) കോട്ടങ്ങൽ സ്വദേശിയായ 28 വയസുകാരൻ. ചങ്ങനാശേരി ക്ലസ്റ്ററിൽ നിന്നും മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
51) നാരാങ്ങാനം സ്വദേശിനിയായ 30 വയസുകാരി. കുന്പഴ ക്ലസ്റ്ററിൽ നിന്നും മുൻപ് രോഗബാധിതനായ വ്യക്തിയുടെ സന്പർക്കപ്പട്ടികയിൽ ഉളളയാളാണ്.
52) പറക്കോട് സ്വദേശിയായ 43 വയസുകാരൻ. മാർക്കറ്റിൽ ്രെഡെവറാണ്. സന്പർക്ക പശ്ചാത്തലം വ്യക്തമല്ല.

പത്തനംതിട്ട ജില്ലക്കാരായ 316 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 310 പേർ ജില്ലയിലും, ആറു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 94 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 78 പേരും, അടൂർ ജനറൽ ആശുപത്രിയിൽ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 50 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 19 പേരും, ഇരവിപേരൂർ സിഎഫ്എൽടിസിയിൽ 13 പേരും, മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എൽടിസിയിൽ 24 പേരും, പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിൽ ഒരാളും, തിരുവല്ല ബീലിവേഴ്സ് മെഡിക്കൽ കോളജിൽ ഒരാളും, ഐസൊലേഷനിൽ ഉണ്ട്. കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്‍റിൽ 38 പേരും ഐസൊലേഷനിലുണ്ട്.

സ്വകാര്യ ആശുപത്രികളിൽ 14 പേർ ഐസൊലേഷനിലുണ്ട്. ജില്ലയിൽ ആകെ 336 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലാണ്. ഇന്ന് പുതിയതായി 54 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 3175 കോണ്‍ടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1059 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1776 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 89 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 99 പേരും ഇതിൽ ഉൾപ്പെടുന്നു.

ജില്ലയിൽ നിന്ന് ഇന്ന് 375 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയിൽ നിന്നും 24332 സാന്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. 2653 സാന്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
More in Latest News :