മലപ്പുറം: മലപ്പുറം ജില്ലയിൽ 68 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവർത്തകനുൾപ്പടെ 38 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 16 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.
രോഗം സ്ഥിരീകരിച്ചവരിൽ എട്ടു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ശേഷിക്കുന്ന 22 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ഇന്ന് 185 പേർ ജില്ലയിൽ രോഗമുക്തരായി. ജില്ലയിൽ ആദ്യമായാണ് ഇത്രയധികം പേർ ഒരേ ദിവസം രോഗമുക്തരാകുന്നത്. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,030 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
സന്പർക്കത്തിലൂടെ രോഗബാധയുണ്ടായവർ
നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലെ ഡോക്ടറായ പള്ളിക്കൽ സ്വദേശി (27), കൊണ്ടോട്ടി സ്വദേശി (33),
കൊണ്ടോട്ടി മത്സ്യ മാർക്കറ്റിലെ തൊഴിലാളികളായ പള്ളിക്കൽ സ്വദേശികൾ 65 വയസുകാരൻ, 23 വയസുകാരൻ,
കൊണ്ടോട്ടി മത്സ്യ മാർക്കറ്റിലെ തൊഴിലാളിയുടെ പിതാവ് പള്ളിക്കൽ സ്വദേശി (67),
പള്ളിക്കൽ സ്വദേശി (31),
താമരശ്ശേരിയിൽ പ്ലംബറായി ജോലി ചെയ്യുന്ന വാഴക്കാട് സ്വദേശി (37),
മഞ്ചേരി സ്വദേശി (25),
തിരൂരങ്ങാടി സ്വദേശിനി (24),
കാവനൂർ സ്വദേശിനി (32),
കാവനൂർ സ്വദേശിനി (മൂന്ന്),
കാവനൂർ സ്വദേശിനി (13),
കാവനൂർ സ്വദേശിനി (ആറ്),
പൊന്നാനി സ്വദേശി (39),
പൊന്നാനി സ്വദേശിനി (61),
കൊണ്ടോട്ടി സ്വദേശിനി (34),
താനാളൂർ സ്വദേശി (22),
മഞ്ചേരി സ്വദേശി (34),
ചേലേന്പ്ര സ്വദേശി (38),
കൊണ്ടോട്ടി മത്സ്യ മാർക്കറ്റിലെ തൊഴിലാളിയുടെ മാതാവ് കൊണ്ടോട്ടി സ്വദേശിനി (56),
നന്നന്പ്ര സ്വദേശിനികളായ 20 വയസുകാരി, 47 വയസുകാരി
ഉറവിടമറിയാതെ രോഗബാധിതരായവർ
കൊണ്ടോട്ടി മത്സ്യ മാർക്കറ്റുമായി ബന്ധമുണ്ടായ പള്ളിക്കൽ സ്വദേശി (54),
പള്ളിക്കൽ സ്വദേശിനികളായ 25 വയസുകാരി, 54 വയസുകാരി,
പള്ളിക്കൽ സ്വദേശികളായ 37 വയസുകാരൻ, 25 വയസുകാരൻ, 35 വയസുകാരൻ, 33 വയസുകാരൻ,
തിരൂർ നഗരസഭയിലെ ്രെഡെവറായ തിരൂർ സ്വദേശി (30),
തിരുനാവായയിലെ ശുചീകരണ തൊഴിലാളിയായ തിരുനാവായ സ്വദേശി (20),
നന്നന്പ്ര സ്വദേശി (55),
പെരുവള്ളൂർ സ്വദേശി (ഒന്പത്),
പെരുവള്ളൂർ സ്വദേശി (38),
പൂക്കോട്ടൂർ സ്വദേശിനി (49),
പോരൂർ സ്വദേശിനി (27),
ചീക്കോട് സ്വദേശി (49),
താനാളൂർ സ്വദേശി (26)
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
ബംഗളൂരുവിൽ നിന്നെത്തിയ പൊ·ള സ്വദേശി (26)
തെലുങ്കാനയിൽ നിന്നെത്തിയ തെന്നല സ്വദേശികളായ 32 വയസുകാരൻ,
35 വയസുകാരൻ, ബംഗളൂരുവിൽ നിന്നെത്തിയ തിരൂർ സ്വദേശി (35),
കർണ്ണാടകയിൽ നിന്നെത്തിയ നന്നന്പ്ര സ്വദേശി (55),
ജാർഖണ്ഡിൽ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി (23),
ചെന്നൈയിൽ നിന്നെത്തിയ കരുവാരക്കുണ്ട് സ്വദേശി (40),
കർണ്ണാടകയിൽ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (44)
വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ
റിയാദിൽ നിന്നെത്തിയ എടക്കര സ്വദേശി (35), ദുബായിൽ നിന്നെത്തിയ ആതവനാട് സ്വദേശി (25),
സൗദിയിൽ നിന്നെത്തിയ തിരൂരങ്ങാട് സ്വദേശി (65),
യുകെയിൽ നിന്നെത്തിയ നിലന്പൂർ സ്വദേശിനിയായ ഡോക്ടർ (61),
കുവൈത്തിൽ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (39),
റിയാദിൽ നിന്നെത്തിയ പോത്തുകല്ല് സ്വദേശി (36),
ദുബായിൽ നിന്നെത്തിയ കരുവാരക്കുണ്ട് സ്വദേശി (32),
സൗദിയിൽ നിന്നെത്തിയ തിരൂരങ്ങാട് സ്വദേശി (42),
ഖത്തറിൽ നിന്നെത്തിയ പോത്തുകല്ല് സ്വദേശി (40),
ജിദ്ദയിൽ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (53),
സൗദിയിൽ നിന്നെത്തിയ അമരന്പലം സ്വദേശി (39),
സൗദിയിൽ നിന്നെത്തിയ വട്ടംകുളം സ്വദേശി (24),
സൗദിയിൽ നിന്നെത്തിയ വാഴക്കാട് സ്വദേശി (47),
ദുബായിൽ നിന്നെത്തിയ എടപ്പാൾ സ്വദേശി (28),
കുവൈറ്റിൽ നിന്നെത്തിയ പൊന്നാനി സ്വദേശി (43),
ജിദ്ദയിൽ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (25),
ജിദ്ദയിൽ നിന്നെത്തിയ പൂക്കോട്ടൂർ സ്വദേശിനി (ഏഴ്),
ജിദ്ദയിൽ നിന്നെത്തിയ പൂക്കോട്ടൂർ സ്വദേശി (10),
ദമാമിൽ നിന്നെത്തിയ തൃക്കലങ്ങോട് സ്വദേശി (38),
ദുബായിൽ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (24),
ദുബായിൽ നിന്നെത്തിയ മഞ്ചേരി സ്വദേശി (നാല്),
ജിദ്ദയിൽ നിന്നെത്തിയ പുൽപ്പറ്റ സ്വദേശി (36)
ജില്ലയിൽ രോഗബാധിതരായി 592 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു. ഇതുവരെ 1,630 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,330 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. 37,323 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 700 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 35,230 പേർ വീടുകളിലും 1,393 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ നിന്ന് ഇതുവരെ 18,213 പേരുടെ സാന്പിളുകൾ പരിശോധനക്കയച്ചതിൽ 15,649 പേരുടെ ഫലം ലഭിച്ചു. 14,308 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സന്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണം. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കണ്ട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കണ്ട്രോൾ സെൽ നന്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.
രോഗം സ്ഥിരീകരിച്ചവരിൽ എട്ടു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ശേഷിക്കുന്ന 22 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ഇന്ന് 185 പേർ ജില്ലയിൽ രോഗമുക്തരായി. ജില്ലയിൽ ആദ്യമായാണ് ഇത്രയധികം പേർ ഒരേ ദിവസം രോഗമുക്തരാകുന്നത്. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,030 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
സന്പർക്കത്തിലൂടെ രോഗബാധയുണ്ടായവർ
നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലെ ഡോക്ടറായ പള്ളിക്കൽ സ്വദേശി (27), കൊണ്ടോട്ടി സ്വദേശി (33),
കൊണ്ടോട്ടി മത്സ്യ മാർക്കറ്റിലെ തൊഴിലാളികളായ പള്ളിക്കൽ സ്വദേശികൾ 65 വയസുകാരൻ, 23 വയസുകാരൻ,
കൊണ്ടോട്ടി മത്സ്യ മാർക്കറ്റിലെ തൊഴിലാളിയുടെ പിതാവ് പള്ളിക്കൽ സ്വദേശി (67),
പള്ളിക്കൽ സ്വദേശി (31),
താമരശ്ശേരിയിൽ പ്ലംബറായി ജോലി ചെയ്യുന്ന വാഴക്കാട് സ്വദേശി (37),
മഞ്ചേരി സ്വദേശി (25),
തിരൂരങ്ങാടി സ്വദേശിനി (24),
കാവനൂർ സ്വദേശിനി (32),
കാവനൂർ സ്വദേശിനി (മൂന്ന്),
കാവനൂർ സ്വദേശിനി (13),
കാവനൂർ സ്വദേശിനി (ആറ്),
പൊന്നാനി സ്വദേശി (39),
പൊന്നാനി സ്വദേശിനി (61),
കൊണ്ടോട്ടി സ്വദേശിനി (34),
താനാളൂർ സ്വദേശി (22),
മഞ്ചേരി സ്വദേശി (34),
ചേലേന്പ്ര സ്വദേശി (38),
കൊണ്ടോട്ടി മത്സ്യ മാർക്കറ്റിലെ തൊഴിലാളിയുടെ മാതാവ് കൊണ്ടോട്ടി സ്വദേശിനി (56),
നന്നന്പ്ര സ്വദേശിനികളായ 20 വയസുകാരി, 47 വയസുകാരി
ഉറവിടമറിയാതെ രോഗബാധിതരായവർ
കൊണ്ടോട്ടി മത്സ്യ മാർക്കറ്റുമായി ബന്ധമുണ്ടായ പള്ളിക്കൽ സ്വദേശി (54),
പള്ളിക്കൽ സ്വദേശിനികളായ 25 വയസുകാരി, 54 വയസുകാരി,
പള്ളിക്കൽ സ്വദേശികളായ 37 വയസുകാരൻ, 25 വയസുകാരൻ, 35 വയസുകാരൻ, 33 വയസുകാരൻ,
തിരൂർ നഗരസഭയിലെ ്രെഡെവറായ തിരൂർ സ്വദേശി (30),
തിരുനാവായയിലെ ശുചീകരണ തൊഴിലാളിയായ തിരുനാവായ സ്വദേശി (20),
നന്നന്പ്ര സ്വദേശി (55),
പെരുവള്ളൂർ സ്വദേശി (ഒന്പത്),
പെരുവള്ളൂർ സ്വദേശി (38),
പൂക്കോട്ടൂർ സ്വദേശിനി (49),
പോരൂർ സ്വദേശിനി (27),
ചീക്കോട് സ്വദേശി (49),
താനാളൂർ സ്വദേശി (26)
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
ബംഗളൂരുവിൽ നിന്നെത്തിയ പൊ·ള സ്വദേശി (26)
തെലുങ്കാനയിൽ നിന്നെത്തിയ തെന്നല സ്വദേശികളായ 32 വയസുകാരൻ,
35 വയസുകാരൻ, ബംഗളൂരുവിൽ നിന്നെത്തിയ തിരൂർ സ്വദേശി (35),
കർണ്ണാടകയിൽ നിന്നെത്തിയ നന്നന്പ്ര സ്വദേശി (55),
ജാർഖണ്ഡിൽ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി (23),
ചെന്നൈയിൽ നിന്നെത്തിയ കരുവാരക്കുണ്ട് സ്വദേശി (40),
കർണ്ണാടകയിൽ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (44)
വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ
റിയാദിൽ നിന്നെത്തിയ എടക്കര സ്വദേശി (35), ദുബായിൽ നിന്നെത്തിയ ആതവനാട് സ്വദേശി (25),
സൗദിയിൽ നിന്നെത്തിയ തിരൂരങ്ങാട് സ്വദേശി (65),
യുകെയിൽ നിന്നെത്തിയ നിലന്പൂർ സ്വദേശിനിയായ ഡോക്ടർ (61),
കുവൈത്തിൽ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (39),
റിയാദിൽ നിന്നെത്തിയ പോത്തുകല്ല് സ്വദേശി (36),
ദുബായിൽ നിന്നെത്തിയ കരുവാരക്കുണ്ട് സ്വദേശി (32),
സൗദിയിൽ നിന്നെത്തിയ തിരൂരങ്ങാട് സ്വദേശി (42),
ഖത്തറിൽ നിന്നെത്തിയ പോത്തുകല്ല് സ്വദേശി (40),
ജിദ്ദയിൽ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (53),
സൗദിയിൽ നിന്നെത്തിയ അമരന്പലം സ്വദേശി (39),
സൗദിയിൽ നിന്നെത്തിയ വട്ടംകുളം സ്വദേശി (24),
സൗദിയിൽ നിന്നെത്തിയ വാഴക്കാട് സ്വദേശി (47),
ദുബായിൽ നിന്നെത്തിയ എടപ്പാൾ സ്വദേശി (28),
കുവൈറ്റിൽ നിന്നെത്തിയ പൊന്നാനി സ്വദേശി (43),
ജിദ്ദയിൽ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (25),
ജിദ്ദയിൽ നിന്നെത്തിയ പൂക്കോട്ടൂർ സ്വദേശിനി (ഏഴ്),
ജിദ്ദയിൽ നിന്നെത്തിയ പൂക്കോട്ടൂർ സ്വദേശി (10),
ദമാമിൽ നിന്നെത്തിയ തൃക്കലങ്ങോട് സ്വദേശി (38),
ദുബായിൽ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (24),
ദുബായിൽ നിന്നെത്തിയ മഞ്ചേരി സ്വദേശി (നാല്),
ജിദ്ദയിൽ നിന്നെത്തിയ പുൽപ്പറ്റ സ്വദേശി (36)
ജില്ലയിൽ രോഗബാധിതരായി 592 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു. ഇതുവരെ 1,630 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,330 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. 37,323 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 700 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 35,230 പേർ വീടുകളിലും 1,393 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ നിന്ന് ഇതുവരെ 18,213 പേരുടെ സാന്പിളുകൾ പരിശോധനക്കയച്ചതിൽ 15,649 പേരുടെ ഫലം ലഭിച്ചു. 14,308 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സന്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണം. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കണ്ട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കണ്ട്രോൾ സെൽ നന്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.