+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎസ്ഇ, കെഎല്‍എഫ് ക്ലസ്റ്ററുകൾ; തൃശൂരിലെ കോവിഡ് ഹോട്ട്സ്പോട്ടുകൾ; ആശങ്ക

തൃശൂർ: തൃശൂർ ജില്ലയിൽ ശനിയാഴ്ച 36 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേർ രോഗമുക്തരായി. 27 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവ
കെഎസ്ഇ, കെഎല്‍എഫ് ക്ലസ്റ്ററുകൾ; തൃശൂരിലെ കോവിഡ് ഹോട്ട്സ്പോട്ടുകൾ; ആശങ്ക
തൃശൂർ: തൃശൂർ ജില്ലയിൽ ശനിയാഴ്ച 36 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 37 പേർ രോഗമുക്തരായി. 27 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1093 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 660 ആണ്.

കഐസ്ഇ ക്ലസ്റ്ററിൽനിന്ന് 12 പേർക്കു രോഗം പകർന്നു. മുരിയാട് സ്വദേശി (46, പുരുഷൻ), പൂമംഗലം സ്വദേശി (6, ആണ്‍കുട്ടി), പൂമംഗലം സ്വദേശി (6, പെണ്‍കുട്ടി), ഇരിങ്ങാലക്കുട സ്വദേശി (8, പെണ്‍കുട്ടി), ഇരിങ്ങാലക്കുട സ്വദേശി (6 വയസ്, പെണ്‍കുട്ടി), പൂമംഗലം സ്വദേശി(49 വയസ്, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (62, സ്ത്രീ), പൂമംഗലം സ്വദേശി (28, സ്ത്രീ), ശ്രീ നാരായണപുരം സ്വദേശി (51, സ്ത്രീ), കല്ലേറ്റുംകര സ്വദേശി (57, പുരുഷൻ), കല്ലേറ്റുംകര സ്വദേശി (39, പുരുഷൻ), കല്ലേറ്റുംകര സ്വദേശി (48, സ്ത്രീ).

കഐൽഎഫ് ക്ലസ്റ്ററിൽനിന്ന് രണ്ട് പേർക്കു രോഗം പകർന്നു. മുരിയാട് സ്വദേശി(31, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി(52, സ്ത്രീ). ബിഎസ്എഫ് ക്ലസ്റ്റർ (26, പുരുഷൻ).

പട്ടാന്പി ക്ലസ്റ്ററിൽനിന്ന് അഞ്ചു പേർക്കാണ് രോഗബാധയുണ്ടായത്. ചിറനല്ലൂർ സ്വദേശി(15, ആണ്‍കുട്ടി), നെടുംപുര സ്വദേശി(35, സ്ത്രീ), കേച്ചേരി സ്വദേശി(70, സ്ത്രീ), കേച്ചേരി സ്വദേശി(77 വയസ്, പുരുഷൻ), പോർക്കുളം സ്വദേശി(40, പുരുഷൻ).

ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ച ഏരിയാട് സ്വദേശി (55, പുരുഷൻ), അഴിക്കോട് സ്വദേശി (22, പുരുഷൻ), പുത്തൻചിറ സ്വദേശി (32, സ്ത്രീ), അഷ്ടമിച്ചിറ സ്വദേശി (46, പുരുഷൻ), ചാലക്കുടി സ്വദേശി (28, പുരുഷൻ).

തിരുവനന്തപുരത്തുനിന്ന് സന്പർക്കത്തിലൂടെ രോഗം പകർന്ന സുവോളജി പാർക്കിലെ പാലക്കാട് സ്വദേശി (47, പുരുഷൻ), മറ്റൊരു സന്പർക്ക പട്ടികയിൽപ്പെട്ട പാർളിക്കാട് സ്വദേശി (58, സ്ത്രീ).

മഹാരാഷ്ട്രയിൽ നിന്ന് വന്ന താണിശ്ശേരി സ്വദേശി (50, പുരുഷൻ), മേത്തല സ്വദേശി (65, പുരുഷൻ), കാറളം സ്വദേശി (39, സ്ത്രീ) സൗദിയിൽ നിന്ന് വന്ന മതിലകം സ്വദേശി (24, സ്ത്രീ), ചെവ്വൂർ സ്വദേശി (45, പുരുഷൻ), വടക്കെക്കര സ്വദേശി (31, പുരുഷൻ) കർണാടകയിൽ നിന്ന് വന്ന അയ്യന്തോൾ സ്വദേശി (49, പുരുഷൻ), ചാവക്കാട് സ്വദേശി (24, പുരുഷൻ) എന്നിവരടക്കം ഇന്ന് ജില്ലയിൽ 36 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

രോഗം സ്ഥിരീകരിച്ച 411 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 18 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13388 പേരിൽ 12932 പേർ വീടുകളിലും 456 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 47 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 967 പേരെ ശനിയാഴ്ച നിരീക്ഷണത്തിൽ പുതുതായി ചേർത്തു. 863 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി.

ശനിയാഴ്ച 1377 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 26513 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 23613 സാന്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2900 സാന്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാന്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 10218 ആളുകളുടെ സാന്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
More in Latest News :