+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്ടിൽ 17 പേർക്ക് കോവിഡ്; ഏഴ് പേർക്ക് സന്പർക്കത്തിൽ; 45 പേർ രോഗമുക്തർ

വയനാട്: വയനാട് ജില്ലയിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ രണ്ടു പേർ വിദേശത്തു നിന്നും എട്ടു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഏഴു പേർക്ക് സന്പ
വയനാട്ടിൽ 17 പേർക്ക് കോവിഡ്; ഏഴ് പേർക്ക് സന്പർക്കത്തിൽ; 45 പേർ രോഗമുക്തർ
വയനാട്: വയനാട് ജില്ലയിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ രണ്ടു പേർ വിദേശത്തു നിന്നും എട്ടു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഏഴു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ.

45 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 356 ആയി. ഇതിൽ 202 പേർ രോഗമുക്തരായി. ഒരാൾ മരണപ്പെട്ടു. നിലവിൽ 153 പേരാണു ചികിത്സയിലുളളത്. ഇതിൽ ജില്ലയിൽ 148 പേരും കോഴിക്കോട് മെഡിക്കൽ കോളജിൽ നാലും കണ്ണൂരിൽ ഒരാളും ചികിത്സയിൽ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവർ:

ജൂലൈ 20-ന് ഒറീസയിൽ നിന്നെത്തിയ പൂതാടി സ്വദേശി (29 വയസ്)
ജൂലൈ 24ന് കർണാടകയിൽ നിന്ന് വന്ന ചുള്ളിയോട് സ്വദേശി (35)
ജൂലൈ 10ന് ബംഗളുരുവിൽ നിന്നെത്തിയ പേരിയ സ്വദേശി (31)
ജൂലൈ 10ന് സൗദിയിൽ നിന്നെത്തിയ കുറുക്കൻ മൂല സ്വദേശി (50)
ജൂലൈ 12 ന് ഹൈദരാബാദിൽ നിന്നു വന്ന കാട്ടിക്കുളം ബേഗൂർ സ്വദേശികൾ (19, 22)
ജൂലൈ 10ന് ബഹ്റൈനിൽ നിന്നെത്തിയ നല്ലൂർനാട് സ്വദേശി (37)
ജൂലൈ 12ന് ബംഗളുരുവിൽ നിന്നെത്തിയ ചീരാൽ സ്വദേശി (37), ചുള്ളിയോട് സ്വദേശി (23)
ജൂലൈ 21ന് ബംഗളുരുവിൽ നിന്നെത്തിയ നൂൽപ്പുഴ സ്വദേശി (26)
ജൂലൈ 21ന് പോസിറ്റീവായ രോഗിയുടെ സന്പർക്ക പട്ടികയിലുള്ള പേരിയ സ്വദേശികൾ (12, 11, 10)
സുൽത്താൻ ബത്തേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കൂത്തുപറന്പ് സ്വദേശി(21), നീലഗിരി സ്വദേശി (20)
പുൽപ്പള്ളി പഞ്ചായത്ത് മെന്പറുടെ സന്പർക്ക പട്ടികയിലുള്ള പുൽപ്പള്ളി സ്വദേശി (63)
ജൂലൈ 23 മുതൽ ചികിത്സയിലുള്ള മുപ്പൈനാട് സ്വദേശിയുടെ സന്പർക്ക പട്ടികയിലുള്ള മുപ്പൈനാട് സ്വദേശി (37)
More in Latest News :