+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂരിൽ ആശങ്ക വര്‍ധിപ്പിച്ച് പട്ടാന്പി ക്ലസ്റ്റർ; 25 പേർക്ക് സന്പർക്കത്തിലൂടെ കോവിഡ്

തൃശൂർ: തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 പേർ രോഗമുക്തരായി. 25 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ച
തൃശൂരിൽ ആശങ്ക വര്‍ധിപ്പിച്ച് പട്ടാന്പി ക്ലസ്റ്റർ; 25 പേർക്ക് സന്പർക്കത്തിലൂടെ കോവിഡ്
തൃശൂർ: തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 13 പേർ രോഗമുക്തരായി. 25 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1057 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 618 ആണ്.

ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്നുള്ള ഫയർസ്റ്റേഷൻ ജീവനക്കാരായ നാലു പേർക്ക് രോഗം സ്ഥിരീകരിച്ചു. (49, പുരുഷൻ), (28, പുരുഷൻ), (25, പുരുഷൻ), (28, പുരുഷൻ) എന്നിവർക്ക് സന്പർക്കത്തിലൂടെയാണു രോഗം പകർന്നത്. ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ പെട്ട ഇരിങ്ങാലക്കുട സ്വദേശി (57, പുരുഷൻ), കഐസ്ഇ ക്ലസ്റ്ററിൽ നിന്നുള്ള പുല്ലൂർ സ്വദേശി (42, പുരുഷൻ) എന്നിവർക്കും സന്പർക്ക രോഗബാധയുണ്ടായി.

പട്ടാന്പി ക്ലസ്റ്ററിൽ നിന്നുളള എട്ടു പേർക്ക് സന്പർക്കത്തിലൂടെ രോഗം ബാധിച്ചു. നെടുംപുര സ്വദേശികളായ ഒരു കുടുംബത്തിലെ 2 പേർ (12 വയസ്‌സുള്ള ആണ്‍കുട്ടി), (58, സ്ത്രീ), മാരാത്ത്കുന്ന് സ്വദേശി (50, പുരുഷൻ), കടവല്ലൂർ സ്വദേശി (3 വയസ്‌സുള്ള പെണ്‍കുട്ടി), കടവല്ലൂർ സ്വദേശി(26, സ്ത്രീ), കടവല്ലൂർ സ്വദേശി (3, പെണ്‍കുഞ്ഞ്), കടവല്ലൂർ(27, സ്ത്രീ), കടവല്ലൂർ (48, സ്ത്രീ) എന്നിവരാണ് ഈ സന്പർക്കപ്പട്ടികയിലുള്ളത്.

രോഗ ഉറവിടമറിയാത്ത ഒന്പതു പേർ പോസിറ്റീവായി. പൈനൂർ സ്വദേശി (42, പുരുഷൻ), താന്ന്യം സ്വദേശി (52, സ്ത്രീ), അവിണിശ്ശേരി സ്വദേശി (28, പുരുഷൻ), ചാലക്കുടി സ്വദേശി (30, പുരുഷൻ), ചാലക്കുടി സ്വദേശി(52, പുരുഷൻ), ചാലക്കുടി സ്വദേശി(45, സ്ത്രീ), പുത്തൻചിറ സ്വദേശി (40, പുരുഷൻ), വെള്ളിക്കുളങ്ങര സ്വദേശി (53, പുരുഷൻ), കൂടപ്പുഴ സ്വദേശി (49, പുരുഷൻ).

സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വട്ടേക്കാട് സ്വദേശി (47, സ്ത്രീ), നടത്തറ സ്വദേശി (32 വയസ്‌സ്, പുരുഷൻ), മഹാരാഷ്ട്രയിൽ നിന്ന് വന്ന കടപ്പുറം സ്വദേശി (27, സ്ത്രീ), മസ്ക്കറ്റിൽ നിന്ന് വന്ന തണ്ടില്ലം സ്വദേശി (23, പുരുഷൻ), ദുബായിൽ നിന്ന് വന്ന തൃപ്രയാർ സ്വദേശി (26, സ്ത്രീ), വിദേശത്ത് നിന്നും വന്ന കൊടുങ്ങല്ലൂർ സ്വദേശി (23, പുരുഷൻ), കർണാടകയിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി (24, പുരുഷൻ), ദുബായിൽ നിന്ന് വന്ന ആനായിക്കൽ സ്വദേശി (31, പുരുഷൻ), സൗദിയിൽ നിന്ന് വന്ന വാഴക്കോട് സ്വദേശി (45, പുരുഷൻ), ഖത്തറിൽ നിന്ന് വന്ന രാമവർമ്മപുരം സ്വദേശി (38, പുരുഷൻ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച 415 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 20 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13284 പേരിൽ 12815 പേർ വീടുകളിലും 469 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 96 പേരെയാണ് വെളളിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 706 പേരെ വെളളിയാഴ്ച (ജൂലൈ 24) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 800 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

വെള്ളിയാഴ്ച 1144 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 25136 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 22236 സാന്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2900 സാന്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി നിരീക്ഷണത്തിലുള്ളവരുടെ സാന്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 10179 ആളുകളുടെ സാന്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
More in Latest News :