+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം കളക്ടറേറ്റ് ജീവനക്കാരന്‍റെ ഉറവിടമറിയില്ല; പാറത്തോട്ടിൽ 12 പേർക്ക് കോവിഡ്

കോട്ടയം: കോട്ടയം ജില്ലയിൽ 50 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 42 പേർക്കും സന്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവർത്തകയും വിദേശത്തു
കോട്ടയം കളക്ടറേറ്റ് ജീവനക്കാരന്‍റെ ഉറവിടമറിയില്ല; പാറത്തോട്ടിൽ 12 പേർക്ക് കോവിഡ്
കോട്ടയം: കോട്ടയം ജില്ലയിൽ 50 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 42 പേർക്കും സന്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവർത്തകയും വിദേശത്തുനിന്നെത്തിയ അഞ്ചു പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ രണ്ടു പേരും രോഗബാധിതരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 74 പേർ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. നിലവിൽ 366 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ ആകെ 737 പേർക്ക് രോഗം ബാധിച്ചു 371 പേർ രോഗമുക്തരായി.

വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ:

മുട്ടന്പലം ഗവണ്‍മെന്‍റ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം- 91, അകലക്കുന്നം പ്രാഥമിക ചികിത്സാ കേന്ദ്രം- 64, പാലാ ജനറൽ ആശുപത്രി- 62, നാട്ടകം സിഎഫ്എൽടിസി- 58, കുറിച്ചി സിഎഫ്എൽടിസി- 37, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി- 28, കോട്ടയം ജനറൽ ആശുപത്രി- 17, എറണാകുളം മെഡിക്കൽ കോളജ് ആശുപത്രി- 4, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി- 3 ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി- 2.

പാറത്തോട്- 14, മണർകാട്, ടിവിപുരം- 4 വീതം, അതിരന്പുഴ, അയ്മനം, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി, കടുത്തുരുത്തി, വാഴപ്പള്ളി, വെച്ചൂർ- 3 വീതം, ഭരണങ്ങാനം, കോട്ടയം മുനിസിപ്പാലിറ്റി, മാഞ്ഞൂർ, പായിപ്പാട്, പനച്ചിക്കാട്, എരുമേലി, രാമപുരം, തിരുവാർപ്പ്, വൈക്കം മുനിസിപ്പാലിറ്റി- 2 വീതം, അയർക്കുന്നം, ചങ്ങനാശേരി മുനിസിപ്പാലിറ്റി, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, കിടങ്ങൂർ, കൂരോപ്പട, മുണ്ടക്കയം, മുത്തോലി, പാന്പാടി, മാടപ്പള്ളി, തലയാഴം, തൃക്കൊടിത്താനം, വാകത്താനം, വിജയപുരം- 1 വീതം എങ്ങിങ്ങനെയാണ് രോഗമുക്തരായവരുടെ തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്. ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന പത്തനംതിട്ട സ്വദേശിയായ ഒരാളും രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ചവർ

ആരോഗ്യ പ്രവർത്തക

1. കോട്ടയം ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കൂട്ടിക്കൽ സ്വദേശിനി(27)

സന്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്തവർ

2. കോട്ടയം കളക്ടറേറ്റ് ജീവനക്കാരനായ കോട്ടയം മള്ളൂശേരി സ്വദേശി(46)
3. ഇരിങ്ങാലക്കുടയിൽ അഗ്നിരക്ഷാ സേനാംഗമായ കാണക്കാരി സ്വദേശി(28)
4. കോട്ടയം അമ്മഞ്ചേരി കവലയിൽ ഓട്ടോ റിക്ഷ ്രെഡെവറായ അമലഗിരി സ്വദേശി(50)
5. കോട്ടയത്തെ മൊബൈൽ കടയിൽ ജീവനക്കാരനായ കുമ്മനം സ്വദേശി(18)
6.കോട്ടയം സ്വദേശിനി(24)

ചങ്ങനാശേരിയിൽ സന്പർക്കം മുഖേന രോഗം ബാധിച്ചവർ

7. ചങ്ങനാശേരി മത്സ്യ മാർക്കറ്റിലെ ജീവനക്കാരനായ കൂനന്താനം സ്വദേശി(50)
8. നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശിയുടെ മകൾ(18)
9. ഡ്രൈവറായ മണിമല സ്വദേശി(43). ചങ്ങനാശേരി മത്സ്യ മാർക്കറ്റ് സന്ദർശിച്ചിരുന്നു.

വൈക്കത്ത് സന്പർക്കം മുഖേന രോഗം ബാധിച്ചവർ

10. നേരത്തെ രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിയുടെ ഭാര്യ(42)
11. രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിനിയുടെ മകൾ(20)
12. നേരത്തെ രോഗം സ്ഥിരീകരിച്ച വൈക്കം സ്വദേശിയുടെ സഹോദരൻ(42)
13. വൈക്കം പോളശ്ശേരി സ്വദേശിയായ ആണ്‍കുട്ടി(11)
14. വൈക്കം സ്വദേശിയായ മത്സ്യത്തൊഴിലാളി(49)

ചിങ്ങവനത്ത് രോഗം സ്ഥിരീകരിച്ചയാളുടെ സന്പർക്ക പട്ടികയിലുണ്ടായിരുന്നവർ

15. അയ്മനം സ്വദേശിനി(38)
16. രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിനിയുടെ മകൾ(11)
17. ചിങ്ങവനം സ്വദേശി(31)
18. കോട്ടയം ബേക്കർ ജംഗ്ഷനിൽ എജ്യുക്കേഷൻ കണ്‍സൾട്ടന്‍റായ മൂലവട്ടം സ്വദേശി(30)
19. രോഗം സ്ഥിരീകരിച്ച മൂലവട്ടം സ്വദേശിയുടെ പിതാവ്(59)
20. ചിങ്ങവനം സ്വദേശിനി(69)
21. കോട്ടയത്ത് എജ്യുക്കേഷൻ കണ്‍സൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നീലംപേരൂർ സ്വദേശി(24)
22. മൂലവട്ടം സ്വദേശി(31)
23. മൂലവട്ടം സ്വദേശിനി(80)

പാറത്തോട്ടിൽ സന്പർക്കം മുഖേന രോഗം ബാധിച്ചവർ

24. കഐസ്ആർടിസി കുമരകം ഡിപ്പോയിലെ ്രെഡെവറായ കുമരകം സ്വദേശി(49)
25. പാറത്തോട് സ്വദേശി(44)
26-27. രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിനിയുടെ യഥാക്രമം 26, 18, വയസുള്ള ആണ്‍ മക്കൾ
28. പാറത്തോട് സ്വദേശി(26)
29. രോഗം സ്ഥിരീകരിച്ച പാറത്തോട് സ്വദേശിയുടെ ബന്ധു(13)
30. ഇടക്കുന്നം സ്വദേശിയായ ആരോഗ്യ വോളണ്ടിയർ(34)
31. ഇടക്കുന്നം സ്വദേശിനി(71)
32-33. രോഗം സ്ഥിരീകരിച്ച ഇടക്കുന്നം സ്വദേശിനിയായ 71കാരിയുടെ ബന്ധുക്കളായ യഥാക്രമം 20, 22 വയസുള്ള യുവാക്കൾ
34. ഇടക്കുന്നം സ്വദേശിനി(37). നേരത്തെ രോഗം സ്ഥിരീകരിച്ച വീട്ടമ്മയുടെ ബന്ധു.
35. രോഗം സ്ഥിരീകരിച്ച ഇടക്കുന്നം സ്വദേശിനിയുടെ മകൻ(13)
36. വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ഇടക്കുന്നം സ്വദേശി(21). സഹപ്രവർത്തകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

സന്പർക്കം മുഖേന രോഗം ബാധിച്ച മറ്റുള്ളവർ

37. നേരത്തെ രോഗം സ്ഥിരീകരിച്ച മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിയുടെ സഹപ്രവർത്തകയായ തിരുവാർപ്പ് സ്വദേശി(34)
38. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തിരുവാർപ്പ് സ്വദേശിനി(43). നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സന്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു.
39. കറുകച്ചാലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കോട്ടയം കാഞ്ഞിരം സ്വദേശി(45). നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സന്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു.
40. ഏറ്റുമാനൂർ മത്സ്യമാർക്കറ്റിൽ തൊഴിലാളിയായ ഏറ്റുമാനൂർ സ്വദേശി(54)
41. ഏറ്റുമാനൂർ മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായ ഏറ്റുമാനൂർ സ്വദേശി(41)
42. ചിങ്ങവനം സ്വദേശിനി(25)
43. ഏറ്റുമാനൂർ സ്വദേശിനി(49)

വിദേശത്തുനിന്ന് എത്തിയവർ

44. സൗദി അറേബ്യയിൽനിന്ന് ജൂലൈ 13ന് എത്തി നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(34)
45. ഒമാനിൽനിന്ന് ജൂലൈ ആറിന് എത്തി ഹോം ക്വാറന്ൈ‍റനിൽ കഴിഞ്ഞിരുന്ന സംക്രാന്തി സ്വദേശിനിയായ പെണ്‍കുട്ടി(10)
46. ഖത്തറിൽനിന്ന് ജൂലൈ 13ന് എത്തി ഹോം ക്വാറന്ൈ‍റനിൽ കഴിഞ്ഞിരുന്ന മുണ്ടക്കയം സ്വദേശി(55)
47. സൗദി അറേബ്യയിൽനിന്ന് ജൂലൈ 13ന് എത്തി ഹോം ക്വാറന്ൈ‍റനിൽ കഴിഞ്ഞിരുന്ന നീണ്ടൂർ സ്വദേശിനി(28)
48. ദുബായിൽനിന്ന് ജൂണ്‍ 28ന് എത്തി ഹോം ക്വാറന്ൈ‍റനിൽ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശി(55)

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ

49. മംഗലാപുരത്തുനിന്ന് ജൂലൈ 19ന് എത്തി നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കൂരോപ്പട സ്വദേശി(40)
50. ഡൽഹിയിൽനിന്ന് ജൂലൈ 11ന് എത്തി നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശി(36)
More in Latest News :