+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്ടെ ആശങ്കാകേന്ദ്രമായി പട്ടാന്പി; ആന്‍റിജൻ ടെസ്റ്റിൽ 25 പേർ പോസിറ്റീവ്

പാലക്കാട്: പാലക്കാട് ജില്ലയിൽ കണ്ണൂർ സ്വദേശിക്ക് ഉൾപ്പെടെ 58 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടാന്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ ആന്‍റിജൻ ടെസ്റ്റിലൂട
പാലക്കാട്ടെ ആശങ്കാകേന്ദ്രമായി പട്ടാന്പി; ആന്‍റിജൻ ടെസ്റ്റിൽ 25 പേർ പോസിറ്റീവ്
പാലക്കാട്: പാലക്കാട് ജില്ലയിൽ കണ്ണൂർ സ്വദേശിക്ക് ഉൾപ്പെടെ 58 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടാന്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ ആന്‍റിജൻ ടെസ്റ്റിലൂടെ രോഗബാധ കണ്ടെത്തിയ 25 പേരും ഇതിൽ ഉൾപ്പെടും. ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റുരാജ്യങ്ങളിൽ നിന്നും വന്നവരും സന്പർക്കത്തിലൂടെ രോഗംബാധിച്ചവരും ഉറവിടമറിയാത്തവരുമാണു ബാക്കി 33 പേർ.

മൂന്ന് അതിഥി തൊഴിലാളികൾ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്നു വന്ന 16 പേർക്കും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന എട്ടു പേർക്കും ഉറവിടം അറിയാത്ത നാലു പേർക്കും സന്പർക്കത്തിലൂടെ രോഗം ബാധിച്ച നാലുപേർക്കും ഒരു കണ്ണൂർ സ്വദേശിക്കും രോഗം ബാധിച്ചിട്ടുണ്ട്. കൂടാതെ ഇന്ന് 64 പേർ രോഗ മുക്തി നേടിയതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ:

തമിഴ്നാട്- 11

ചിറ്റൂർ സ്വദേശി (41 പുരുഷൻ)
പെരുമാട്ടി സ്വദേശികൾ (31 പുരുഷൻ, 46 സ്ത്രീ)
മങ്കര സ്വദേശി (39 പുരുഷൻ)
പട്ടഞ്ചേരി സ്വദേശി (34 പുരുഷൻ)
കഞ്ചിക്കോട് സ്വദേശികളായ അമ്മയും (59) മകളും (15). ഇതിൽ അമ്മ തമിഴ്നാട് രോഗം സ്ഥിരീകരിച്ച ഒരാളുടെ പ്രാഥമിക സന്പർക്കം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
വണ്ടിത്താവളം സ്വദേശി (34 പുരുഷൻ)
മുതലമട സ്വദേശി (29 പുരുഷൻ)
വടക്കഞ്ചേരിയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ (36, 35 പുരുഷ·ാർ)

ആന്ധ്രാ പ്രദേശ്- 1

വിശാഖപട്ടണത്ത് നിന്ന് വന്ന പറളി സ്വദേശി (25 പുരുഷൻ). ഇദ്ദേഹത്തിന് ആന്‍റിജൻ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കർണാടക- 2

പട്ടഞ്ചേരി സ്വദേശി (29 പുരുഷൻ)
കണ്ണാടി സ്വദേശി (22 പുരുഷൻ)

ഡൽഹി- 1

പട്ടഞ്ചേരി സ്വദേശി (8 ആണ്‍കുട്ടി)

ഒറീസ- 1

നെ·ാറയിൽ ജോലിക്ക് വന്ന അതിഥി തൊഴിലാളി (19 പുരുഷൻ).

ഖത്തർ- 3

മങ്കര സ്വദേശി (45 സ്ത്രീ)
പിരായിരി സ്വദേശികൾ (56, 33 പുരുഷ·ാർ)

സൗദി- 4

മങ്കര സ്വദേശി (35,44 പുരുഷൻ)
പിരായിരി സ്വദേശി (37 പുരുഷൻ)
കിഴക്കഞ്ചേരി സ്വദേശി (40 പുരുഷൻ)

യുഎഇ- 1

മങ്കര സ്വദേശി (49 പുരുഷൻ)

സന്പർക്കം- 4

പുതുപ്പരിയാരം സ്വദേശി (33 പുരുഷൻ)
കാവിൽപാട് സ്വദേശി (27 പുരുഷൻ). പുതുപ്പരിയാരം, കാവിൽപാട് സ്വദേശികൾ ജൂലൈ 28ന് രോഗം സ്ഥിരീകരിച്ച പല്ലശ്ശന സ്വദേശിയുടെ സന്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്.
പട്ടഞ്ചേരി സ്വദേശി (63 പുരുഷൻ). പട്ടഞ്ചേരി യിൽ തന്നെ രോഗം സ്ഥിരീകരിച്ച ഒരാളുടെ സന്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അന്പലപ്പാറ സ്വദേശി (32 പുരുഷൻ). എറണാകുളത്ത് ചുമട്ടുതൊഴിലാളിയായ ഇദ്ദേഹം തൊഴിലെടുക്കുന്ന മാർക്കറ്റിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ഉറവിടം അറിയാത്ത രോഗബാധ- 4

കുമരംപുത്തൂർ സ്വദേശികളായ മൂന്ന് പേർ (32,52,53 പുരുഷൻമാർ)
അന്പലപ്പാറ സ്വദേശി (41 പുരുഷൻ). ആന്‍റിജൻ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പട്ടാന്പി കേന്ദ്രീകരിച്ച് നടത്തിയ ആന്‍റിജൻ ടെസ്റ്റിൽ രോഗബാധ സ്ഥീരികരിച്ചത് 25 പേർക്ക്. രോഗം സ്വീകരിച്ചവരുടെ വിവരങ്ങൾ

മുതുതല സ്വദേശികൾ 11 പേർ. ആറു പെണ്‍കുട്ടികൾ, 12, 9, 14 വയസുള്ള ആണ്‍കുട്ടികൾ ഉൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്.
പട്ടാന്പി സ്വദേശികളായ ആറുപേർ. 2, 8, 15 വയസുള്ള ആണ്‍കുട്ടികൾക്ക് ഉൾപ്പെടെ സ്ഥിരീകരിച്ചിട്ടുണ്ട്.
നാഗലശ്ശേരി സ്വദേശികളായ രണ്ടുപേർ. ഇതിലൊന്ന് ഏഴു വയസുകാരനാണ്.
ഓങ്ങല്ലൂർ സ്വദേശികൾ രണ്ടുപേർ. ഇതിലൊന്ന് 14 വയസുകാരനാണ്.
ചളവറ, തൃക്കടീരി, പട്ടിത്തറ, പരുതൂർ സ്വദേശികൾ ഒരാൾ വീതം.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മൂന്നുപേർ എറണാകുളത്തും ചികിത്സയിലുണ്ട്.
More in Latest News :