+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്ടിൽ കോവിഡ് 15 പേർക്ക്; ആറു പേർക്ക് സന്പർക്കത്തിലൂടെ; 21 രോഗമുക്തർ

വയനാട്: ജില്ലയിൽ 15 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേർ രോഗമുക്തരായി. ആറു പേർക്കു സന്പർക്കത്തിലൂടെയാണു രോഗബാധ. രോഗം ബാധിച്ചവരിൽ നാലു പേർ വിദേശത്
വയനാട്ടിൽ കോവിഡ് 15 പേർക്ക്; ആറു പേർക്ക് സന്പർക്കത്തിലൂടെ; 21 രോഗമുക്തർ
വയനാട്: ജില്ലയിൽ 15 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേർ രോഗമുക്തരായി. ആറു പേർക്കു സന്പർക്കത്തിലൂടെയാണു രോഗബാധ. രോഗം ബാധിച്ചവരിൽ നാലു പേർ വിദേശത്തുനിന്നും അഞ്ചു പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 339 ആയി. ഇതിൽ 157 പേർ രോഗമുക്തരായി. ഒരാൾ മരണപ്പെട്ടു. നിലവിൽ 181 പേരാണു ചികിത്സയിലുള്ളത്. ഇതിൽ ജില്ലയിൽ 176 പേരും കോഴിക്കോട് മെഡിക്കൽ കോളജിൽ നാലും കണ്ണൂരിൽ ഒരാളും ചികിത്സയിൽ കഴിയുന്നു.

നാദാപുരത്ത് നിന്നെത്തി ചികിത്സയിൽ കഴിയുന്ന എടവക സ്വദേശിയുടെ സന്പർക്ക പട്ടികയിലുള്ള പുളിഞ്ഞാൽ സ്വദേശി (21), ജൂലൈ 21 മുതൽ ചികിത്സയിലുള്ള തൃശിലേരി സ്വദേശിയായ 48 കാരന്‍റെ സന്പർക്ക പട്ടികയിലുള്ള പയ്യന്പള്ളി സ്വദേശി (52), ജൂലൈ 12 മുതൽ ചികിത്സയിലുള്ള ബൈരക്കുപ്പ സ്വദേശിയായ 75 കാരിയുടെ സന്പർക്കത്തിലുള്ള ബൈരക്കുപ്പ സ്വദേശി (39), എറണാകുളത്ത് ചികിത്സയിലുള്ള കൽപ്പറ്റ പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന 53 കാരൻ, കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന മാനന്തവാടി സ്വദേശി (24), മക്കിയാട് സ്വദേശി (27) എന്നിവർക്കാണ് സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച മറ്റുളളവർ:

ജൂലൈ അഞ്ചിന് ദുബായിൽ നിന്ന് വന്ന അന്പലവയൽ സ്വദേശി (28)
ജൂലൈ 14 ന് ഷാർജയിൽ നിന്നെത്തിയ അന്പലവയൽ സ്വദേശി (36)
ജൂലൈ നാലിന് സൗദി അറേബ്യയിൽ നിന്ന് വന്ന കണിയാരം സ്വദേശി (65)
ജൂലൈ ആറിന് ദുബൈയിൽ നിന്ന് വന്ന ചെറുകാട്ടൂർ സ്വദേശി (32)
ജൂലൈ 23 ന് കർണാടകയിൽ നിന്ന് വന്ന പയ്യന്പള്ളി സ്വദേശികൾ (47, 43)
ജൂലൈ 13 ന് ബാംഗ്ലൂരിൽ നിന്ന് വന്ന പേരിയ സ്വദേശി (37)
ജൂലൈ 23 ന് ബാംഗ്ലൂരിൽ നിന്ന് വന്ന മാനന്തവാടി പിലാക്കാവ് സ്വദേശി (42)
ജൂലൈ 12 ന് ബാംഗ്ലൂരിൽ നിന്ന് വന്ന ചെന്നലോട് സ്വദേശി (27).

രോഗമുക്തി നേടിയവർ:

ജൂണ്‍ 28 മുതൽ ചികിത്സയിലുള്ള അന്പലവയൽ സ്വദേശി (30), ശിവഗിരി സ്വദേശി (33)
ജൂലൈ ഒന്നുമുതൽ ചികിത്സയിലുള്ള ചെന്നലോട് സ്വദേശി (36)
ജൂലൈ 4 മുതൽ ചികിത്സയിലുള്ള തെക്കുംതറ സ്വദേശി (22), ജൂലൈ 5 മുതൽ ചികിത്സയിലുള്ള കൽപ്പറ്റ സ്വദേശികൾ (35 കാരൻ, 30 കാരി, 2 വയസ്‌സുള്ള കുട്ടി)
ജൂലൈ 6 മുതൽ ചികിത്സയിലുള്ള കാസർകോട് സ്വദേശി (38), തവിഞ്ഞാൽ സ്വദേശി (34), സീതാമൗണ്ട് സ്വദേശികൾ (22, 36), കന്പളക്കാട് സ്വദേശി (48), തവിഞ്ഞാൽ സ്വദേശി (46)
ജൂലൈ 7 മുതൽ ചികിത്സയിലുള്ള മീനങ്ങാടി സ്വദേശി (40)
ജൂലൈ 8 മുതൽ ചികിത്സയിലുള്ള പുൽപ്പള്ളി സ്വദേശികൾ (30 കാരൻ, 55 കാരി, ഒന്നര വയസ്‌സുള്ള കുട്ടി)
ജൂലൈ 11 മുതൽ ചികിത്സയിലുള്ള കാട്ടിക്കുളം സ്വദേശിയായ ഡോക്ടർ
ജൂലൈ 14 മുതൽ ചികിത്സയിലുള്ള പുൽപ്പള്ളി സ്വദേശികൾ (54, 21)
ജൂലൈ 13 മുതൽ ചികിത്സയിലുള്ള തരിയോട് സ്വദേശി (22)

164 പേർ പുതുതായി നിരീക്ഷണത്തിൽ:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ വ്യാഴാഴ്ച പുതുതായി നിരീക്ഷണത്തിലായത് 164 പേരാണ്. 251 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 2868 പേർ. ജില്ലയിൽ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 14152 സാന്പിളുകളിൽ 12557 പേരുടെ ഫലം ലഭിച്ചു. ഇതിൽ 12218 നെഗറ്റീവും 339 പോസിറ്റീവുമാണ്.
More in Latest News :